Saturday, September 12, 2015

ചതികള്‍ : പുന്നപ്ര മുതല്‍ പിണറായി വരെ

കമ്മ്യൂണിസ്റ്റ്  പാര്‍ട്ടി  നേതാക്കളുടെ ,കുട്ടിക്കുരങ്ങന്മാരെക്കൊണ്ട്  ചൂട്  ചോറ്  വരിക്കുക എന്ന,  കലാപരിപാടിക്ക്  ഏതാണ്ട് കേരളത്തിലെ  പാര്‍ട്ടിയുടെ  ജനനത്തോളം തന്നെ  പഴക്കമുണ്ട് . അണികളെ  കൊലയ്ക്കു കൊടുത്ത്  രക്തസാക്ഷികളെ നിര്‍മ്മിക്കുന്ന  പാര്‍ട്ടിയുടെ  ചരിത്രത്തിലെ  ചതികളില്‍  ഏറ്റവും മുന്നില്‍  കേരളത്തിന്റെ  തൊഴിലാളി വീര്യം  എന്ന്  അവര്‍  ഉയര്‍ത്തിക്കാട്ടുന്ന  പുന്നപ്ര - വയലാര്‍  സമരമാണ്. ആ ചതിയെക്കുറിച്ച്  ചില പാര്‍ട്ടി പുറത്തു പറയാത്ത കാര്യങ്ങള്‍  : 

1) സി  പി  രാമ സ്വാമി  അയ്യര്‍ക്കെതിരെ ഉള്ള  ഈ  പോരാട്ടത്തില്‍ കർഷക തൊഴിലാളികളുടെ സായുധ പ്രതിരോധം കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി. തോമസ്,പി.ടി. പുന്നൂസ്, എം.എൻ. ഗോവിന്ദൻ നായർ, ആർ. സുഗതൻ തുടങ്ങിയവരുടെ കീഴിലായിരുന്നു . തൊഴിലാളികള്‍ക്ക് അര്‍ദ്ധ  സൈനിക  വിഭാഗത്തിന്റെത്‌  പോലെയുള്ള  പരിശീലനം നല്‍കുവാനുള്ള  ഉത്തരവാദിത്വം  ഈ  നേതാകള്‍ക്കായിരുന്നു. ദിവാന്‍റെ യന്ത്രത്തോക്കുത്പ്പടെയുള്ള  ആയുധങ്ങളാല്‍  സജ്ജമായ  പോലീസിനെ  നേരിടാന്‍  അണികള്‍ക്ക്  ഈ  നേതാക്കള്‍ നല്‍കിയ  ആയുധങ്ങള്‍  വാരിക്കുന്തവും , കല്ലും , അരിവാളും ഒക്കെ . പിന്നെ  നടന്നത് കൊടും ചതിയുടെ  ചരിത്രം  . പുന്നപ്ര , മാരാരിക്കുളം ഒടുവില്‍ വയലാര്‍ , ഈ  മൂന്നിടങ്ങളില്‍  പോലീസുമായുള്ള  ഏറ്റുമുട്ടലുകളില്‍  ആയിരത്തോളം (അനൌദ്യോഗിക കണക്കു പ്രകാരം ) തൊഴിലാളികള്‍ മരിച്ചു വീണപ്പോഴും , അതിനു ശേഷവും  ട്രേഡ് യൂണിയന്‍ നേതാക്കന്മാരായ ടി.വി. തോമസും പി.കെ. പദ്മനാഭനും സ്വന്തം വീടുകളില്‍ പരസ്യമായി കഴിയുകയായിരുന്നു .മാത്രമല്ല  പതിനാലിച്ചിറയിൽ ശങ്കരൻ, പാട്ടത്തിൽ ശങ്കരൻകുട്ടി, തോട്ടത്തുശ്ശേരിൽ കുമാരൻ, പോട്ടച്ചാൽവെളി ഭാനു, പേരേവെളി കുമാരൻ , മാമൂട്ടിൽ ഗോവിന്ദന്‍, തൈത്തറ രാമൻകുട്ടി തുടങ്ങിയ  അന്നത്തെ  മുന്നണി സഖാക്കള്‍ക്ക്  ഏറ്റുമുട്ടലുകളില്‍  ജീവന്‍  നഷ്ടപ്പെട്ടപ്പോള്‍ , സായുധ ക്യാമ്പുകളില്‍ അവര്‍ക്ക്  പരിശീലനം നല്‍കാന്‍  പാര്‍ട്ടി  നിയോഗിച്ച ടി.വി. തോമസ്,പി.ടി. പുന്നൂസ്, എം.എൻ. ഗോവിന്ദൻ നായർ, ആർ. സുഗതൻ എന്നിവരില്‍ ആരും  ഈ  ഏറ്റുമുട്ടലുകളുടെ  ഏഴയലത്ത്  ഇല്ലായിരുന്നു  എന്നതും  ശ്രദ്ദേയം. 

2) അടുത്തത്‌  സഖാവ്  ഈ  എം എസ് . ആ  കാലത്ത് ഇന്ത്യന്‍  കമ്യൂണിസ്റ്റ്  പാര്‍ട്ടിയുടെ  കേരളത്തില്‍  നിന്നുള്ള  ഏക  കേന്ദ്ര  കമ്മറ്റി അങ്ങമായിരുന്ന  ഇ എം എസ് പുന്നപ്ര വേദി വെയ്പ്പ്  നടന്ന   1946 ഒക്‌ടോബര്‍ 24ന്‍റെ പിറ്റേന്നാള്‍ പാതിശേരിയില്‍ കൂടിയ യോഗക്ഷേമസഭയുടെ യോഗത്തില്‍ പ്രസംഗിക്കാന്‍  പോയിരിക്കുകയായിരുന്നു. വിഷയം "സഭാ പ്രവര്‍ത്തനവും നമ്പൂതിരിമാരുടെ ജീവിതവും".   ഇതിനു രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ് വയലാറില്‍ വെടിവയ്പ് നടന്നത്. അന്നും  നമ്പൂതിരിപ്പാട് താത്വിക  വിശകലനങ്ങളുമായി  മുങ്ങി  നടക്കുകയായിരുന്നു . 

3) പുന്നപ്ര വയലാറിനെക്കുറിച്ച്  ഇപ്പോള്‍ പറഞ്ഞത്  ജയരാജന്മാര്‍ , വിജയന്‍ ഒക്കെ  പറയുന്ന  വാക്കുകള്‍ കേട്ട് എടുത്ത് ചാടി  വാരിക്കുന്തവും കൊണ്ട്  യന്ത്ര തോക്കുകള്‍ക്ക് മുന്നിലേക്ക്‌  ഓടാന്‍ തയ്യാറാകുന്ന  കുട്ടി  സഖാക്കളെ ഒരു  കാര്യം  ഓര്‍മിപ്പിക്കാന്‍  ആണ് . വിശ്വസിച്ച  പാവം  തൊഴിലാളികളെ ചതിച്ചു കൊന്ന  പാര്‍ട്ടിയുടെ  ഇന്നത്തെ  നേതാക്കളുടെ മക്കള്‍  ദുബായിലും , ലണ്ടനിലും സുഖമായി കഴിയുമ്പോള്‍ നിങ്ങള്‍  വെറുതെ  ഈ  മണ്ണില്‍ വീണു  ചത്താല്‍ , നഷ്ടം  നിങ്ങളുടെ  കുടുമ്പത്തിന്  മാത്രം .

Thursday, September 10, 2015

സി പി എം : സവര്‍ണ്ണതയുടെ വിപ്ലവകാരികള്‍ :

പെട്ടെന്ന്  കേള്‍കുമ്പോള്‍  സംഗതിക്ക്  ഒരു  ചേര്‍ച്ച ക്കുറവ്  തോന്നാം .പക്ഷെ സത്യം  അതാണ്‌ . ഒന്ന്  രണ്ടു  കാര്യങ്ങള്‍  പരിശോദിച്ചാല്‍  സംഗതി  സത്യമാണ്  എന്ന്  ബോധ്യമാകും

1) സി  പി  എമ്മിന്റെ  ദേശീയ  തലത്തിലെ  നേതാക്കളില്‍  ഇന്നോളം  പിന്നോക്ക  വിഭാഗത്തില്‍ പ്പെട്ട  എത്ര പേര്‍  സെക്രട്ടറിമാര്‍  ആയിട്ടുണ്ട്‌  എന്ന്  നോക്കുക ?

2)  കേരളത്തില്‍  "കേരം  തിങ്ങും  കേരള നാട്ടില്‍ , കെ  ആര്‍  ഗൌരി  ഭരിച്ചീടും " എന്ന  മുദ്രാവാക്യം  മുഴക്കി  തിരഞ്ഞെടുപ്പ്  വിജയിച്ച  കമ്മ്യൂണിസ്റ്റ്കാര്‍ (ഇ എം എസ് പ്രധാനിയായ നേതാക്കള്‍ ) ആവശ്യം  കഴിഞ്ഞപ്പോള്‍ ഗൌരിയമ്മയെ  തഴഞ്ഞു . പകരം  വാഴിച്ചത്  ഇ കെ  നായനാരെ . ഇനി നായനാര്‍  ഗൌരിയമ്മയെക്കാള്‍ അര്‍ഹനാണ്  എന്ന്  വാദിക്കാന്‍ വരട്ടെ . ആ  കാലഘട്ടത്തില്‍ ബദല്‍ രേഖ (മുസ്ലീം ലീഗ് , കേരളാ  കോണ്‍ഗ്രസ്  എന്നീ  പാര്‍ട്ടികളെ  സഖ്യത്തില്‍ എടുക്കണം എന്ന ആവശ്യം ) കൊണ്ട് വന്നതിന് അച്ചടക്ക നടപടിക്കു വിധേയനായി  കഴിയുകയായിരുന്നു  നായനാര്‍ .ഗൌരിയമ്മ , തിരഞ്ഞെടുപ്പിന്  മുഖ്യമന്ത്രി  സ്ഥാനാര്‍ഥിയായി  ഉയര്‍ത്തിക്കാട്ടാന്‍  തക്ക  മികവിലും . 

3) വി എസ്  അച്ചുതാനന്ദന്‍ , പിണറായി  വിജയന്‍ എന്നിവര്‍ക്ക്  പാര്‍ട്ടി  അവസരങ്ങള്‍  നല്‍കിയില്ലേ  എന്ന് ചോദിച്ചാല്‍ , ഇ എം എസ്  എന്ന  നമ്പൂതിരിയുടെ  സ്വാധീനം പാര്‍ട്ടിയില്‍ ആയയും  വരെ ഇല്ലാ  എന്നാണ് ഉത്തരം .മാരാരിക്കുളത്ത്  സ്വന്തം  പാര്‍ട്ടി പാലം വലിച്ച്  വി  എസ്  തോറ്റതും , തിരഞ്ഞെടുപ്പില്‍  മത്സരിക്കാതെയിരുന്ന  നായനാര്‍  പാര്‍ട്ടി ജയിച്ചതും  ആകാശത്ത്‌ നിന്നും മുഖ്യമന്ത്രി  കസേരയിലേക്ക്  കെട്ടി ഇറക്കപ്പെട്ടതും സ്മരണീയം .

4) ഇപ്പോഴും  പാര്‍ട്ടിയുടെ  ദേശീയ  സെക്രട്ടറി യെച്ചൂരി  നല്ല  ഒന്നാന്തരം  ആന്ദ്രാ  ബ്രാഹ്മണന്‍  .

ഇത്തരം  സവര്‍ണ്ണ  മനോഭാവം ഉള്ളിലുള്ള  പാര്‍ട്ടിക്ക് ഇപ്പോള്‍ എന്താ  ഈഴവ സ്നേഹം . 

Saturday, August 15, 2015

സെക്കുലര്‍ കാക്കാലന്‍

പച്ചകളുടെ അല്ലെങ്കില്‍  മലപ്പുറം  കാക്കമാരുടെ  കാലു കഴുകി  വെള്ളം കുടിക്കുന്ന  ചില  സ്യൂഡോ സെക്കുലര്‍  ഓണ്‍ലൈന്‍  പന്നികള്‍  ഉണ്ട് . മുഖലക്ഷണം ഏതാണ്ട് ചില  കടും  വെട്ട് കാക്കാമാരെ കൂട്ട് വൃത്തികെട്ട  താടിയും , ഒരു  ഇളിഞ്ഞ ആഭാസ  ചിരിയുമായിരിക്കും .പേര് കൊണ്ട് ഹിന്ദുവെന്ന് തോന്നുമെങ്കിലും പൈതൃകത്തില്‍  ജാര സംസര്‍ഗ്ഗം സംശയിക്കാം .കാരണം  സ്വന്തം  പൈതൃകത്തിലെ സംശയം ഇവരില്‍  വല്ലാത്ത അപകര്‍ഷതാ ബോധം മുളപ്പിക്കും .അത് പുറത്തു വരുന്നത് സ്വന്തം മതത്തെ /ആചാരങ്ങളെ  അവഹേളിച്ചു കൊണ്ടും .
ഇന്നലെയും  ഇന്നുമായി കാണുവാനിടയായ ഒരുത്തന്റെ ഫേസ് ബുക്ക്‌ പോസ്റ്റ് കൊടുക്കുന്നു. നേരത്തെ ഞാന്‍ പറഞ്ഞ പന്നികളുടെ  കൂട്ടത്തില്‍ ഈ സന്തതിയെ കൂട്ടാം  എന്നാണ്  എന്‍റെ അഭിപ്രായം .ബാക്കി നിങ്ങള്‍ തീരുമാനിക്കുക.







വീണ്ടും , സ്നേഹപൂര്‍വ്വം (മേല്‍പ്പറഞ്ഞ ഇജ്ജാതി കുരിപ്പുകള്‍ക്ക് സ്നേഹമല്ല , കു...കു... അല്ലെങ്കില്‍ വേണ്ട കുശ്മാണ്ടം മാത്രം ) എ കെ 

Tuesday, January 15, 2013

മത വിശ്വാസം അഥവാ ദുര്‍ബല വിശ്വാസം

ഇനിയങ്ങോട്ട് പറയാന്‍ പോകുന്ന കാര്യങ്ങള്‍ എവന്‍റെയെങ്കിലും മന:സാക്ഷിയെ പിടിച്ചു കുത്തിയാല്‍ ...............


കണക്കായി പോയി !!!

സംഭവം നടക്കുന്നത് മൂന്നു നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് . അന്ന് എ കെ യെ കണ്ടാല്‍ ....കണ്ടാല്‍ എന്ത്? മൂന്ന് നാല് വയസ് കുറഞ്ഞിരിക്കുമായിരുന്നു. അത്ര തന്നെ .

പ്രത്യേകിച്ച് പണിയൊന്നും ചെയ്യാതെ ശമ്പളം വാങ്ങി , ഓഫീസില്‍ കറങ്ങി നടന്നു പഞ്ചാരയടിക്കുന്ന ഈ പ്രതിഭാസത്തെ കണ്ടു സ്നേഹവും സന്തോഷവും സഹിക്കാന്‍ വയ്യാതെ മാനേജ്മെന്‍റ് ഒരു വമ്പന്‍ പ്രോജക്റ്റ് ശ്രീമാന്‍ എ കെയെ ഏല്‍പ്പിക്കുന്നു .

പ്രൊജെക്റ്റില്‍ അത്യാവശ്യം വിവരമുള്ള ഒരു നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ (അഡ്മിന്‍ അന്ന ആ ജീവി തന്നെ ) വേണം . നാട്ടിലില്ലാത്ത കാശ് കൊടുത്ത് ഒരുത്തനെ കണ്ടു പിടിച്ചു. കണ്ടു പിടിച്ച വഴി അവനെ അമേരിക്കക്ക് കയറ്റിയും അയച്ചു . അവിടെ ചെന്ന് സംഭങ്ങള്‍ നിരീക്ഷിച്ചു , പഠിച്ചു എന്നുള്ള വ്യാജേന ലവന്‍ എ കെയെ വിളിക്കുന്നു .  നാട്ടില്‍ അവനെ സപ്പോര്‍ട്ട് ചെയ്യാന്‍ ഒരുത്തന്‍ കൂടി വേണം അത്രേ. പറയന്ന കാര്യങ്ങള്‍ അത് പോലെ ചെയ്യാന്‍ പറ്റുന്ന ഒരുത്തന്‍ .

അങ്ങനെ ഒരുത്തനെയും കണ്ടു പിടിച്ചു. ബി കോം , ഇംഗ്ലീഷ് ഫെയില്‍ഡ്‌ . പക്ഷെ നെറ്റ്വര്‍ക്ക്  അത്യാവശ്യം അറിയാം. പറയുന്ന കാര്യങ്ങള്‍ അതുപോലെ ചെയ്തോളും . മിടുക്കന്‍ . പേര് അജുരാജ്.  

ഇത്രയും പശ്ചാത്തലം , ഇനി മെയിന്‍ കഥ .

ഒരു ദിവസം പതിവ് പോലെ ഒന്‍പതു മണിക്ക് ഓഫീസിനു വെളിയിലെ ചായക്കടയില്‍ എത്തി , ചായ , കടി, സിഗരറ്റ്  തുടങ്ങിയ അവശ്യ വസ്തുക്കള്‍ എല്ലാം ആവശ്യത്തില്‍ കൂടുതല്‍ ചെലുത്തി, ഏകദേശം പത്തു മണിയോട് അടുപ്പിച്ച് ഓഫീസില്‍ കയറിയ എ കെ കാണുന്നത് ജ്വലിച്ച് നില്‍ക്കുന്ന ബാബുമോന്‍ എന്ന പ്രോജെകറ്റ് ലീഡറെയാണ് .

"രാവിലെ എന്തഡേ പ്രശനം . ലോക്കിക്കാര് ഇന്നലെ നീയൊക്കെ ചെയ്തു കൊടുത്ത സേവനങ്ങളുടെ ഉപാകാര  സ്മരണയില്‍ നിന്‍റെ ഒക്കെ പൂര്‍വികരുടെ കുശലം  അന്വേഷിച്ചോ   ?" എ കെ ഡയലോഗ് ഓപ്പണ്‍ ചെയ്തു

"സായിപ്പു തന്തക്ക്‌  വിളിക്കുന്നത്‌ കേള്‍ക്കുന്നത് മാസം അമ്പതു രൂപ നിങ്ങള്‍ തരുന്നത് കൊണ്ടാണ്. പക്ഷെ ഇനി ഞാന്‍ ലോക്കിയില്‍ ജോലി ചെയണം എങ്കില്‍ ആ അജുരാജ് എന്ന് പറയുന്ന തെണ്ടിയെ മാറ്റണം . ഇല്ലെങ്കില്‍ എനിക്ക് വേറെ പ്രോജെക്റ്റ്‌ വേണം "

"നീ പ്രശനം എന്താണ് എന്ന് വെച്ചാല്‍ പറ " എ കെ നയത്തില്‍ താരമായി ചോദിച്ചു

"രാവിലെ വന്നപ്പോള്‍ അവന്‍ എന്‍റെ അടുത്തു വന്നിരുന്നു. ഇന്നാള് കോന്നിയില്‍ ഞാന്‍ പെണ്ണുകാണാന്‍ പോയ കഥ നിങ്ങക്കും അറിയാമല്ലോ ?"

"പിന്നെ . അക്കാര്യത്തില്‍ നീ ലോക പ്രശസ്തന്‍ അല്ലെ ? നിന്‍റെ ശുദ്ധ ജാതകവുമായി പെണ്ണിന്‍റെ ജാതകത്തിന് പൊരുത്തമില്ല അത് കൊണ്ട് പെണ്ണ് കാണല്‍ നമ്പര്‍ 21, കോന്നിയും കോഞ്ഞാട്ട . ഇതല്ലേ കഥ "

"നിങ്ങള്‍ക്ക് പരിഹാസം . എന്‍റെ വേദന ഞാന്‍ ആരോട് പറയും "

"നീ കരയാതെ . കോന്നിയിലെ പെണ്ണും അജുരാജും തമ്മില്‍ എന്ത് ബന്ധം. അത് പറ "

"രാവിലെ ആ തെണ്ടി സംസാരം തുടങ്ങിയതേ  കോന്നി പെണ്ണുകാണല്‍ പറഞ്ഞാണ്"

"ലവന്‍ നിന്നെ കളിയാക്കിയാ?"

"കളിയാക്കിയാല്‍ ഞാന്‍ ക്ഷമിക്കുമായിരുന്നു . അവന്‍ എന്നോട് പറയുകയാണ്‌ ഹിന്ദുവാണ് എന്നുമ്പറഞ്ഞ് ജാതകവും പിടിച്ചോണ്ട് നടക്കുന്നത്  കൊണ്ടാണ് എനിക്ക് പെണ്ണ് കിട്ടാത്തത് എന്ന്. ജാതകം കീറി കളഞ്ഞിട്ട്  അവന്‍റെ കൂടെ ചെന്നാല്‍ നല്ല മണി മണി പോലെയുള്ള പെണ്ണുങ്ങളെ അവന്‍ കാണിച്ചു തരാം എന്ന് "

"അവന്‍റെ  കയ്യില്‍ മണി മണി പോലെയുള്ള പെമ്പിള്ളാര്‍ സ്റ്റോക്ക് ഉണ്ടോ ? എന്നിട്ട് അവന്‍ എന്നോട് ഒരു വാക്ക് പറഞ്ഞില്ലാലോ ?"

"നിങ്ങള്‍ കാര്യം കേള്‍ക്കുന്നുണ്ടോ ?"

"നീ പറ "

"എന്നിട്ട് അവന്‍ ഹിന്ദു ദൈവങ്ങളെ ചീത്ത വിളിച്ചോണ്ട് ഒരു അലക്കായിരുന്നു. മുപ്പത്തി മുക്കോടി ദൈവങ്ങള്‍ എന്ന് പറയുന്നത് ചെകുത്താന്‍ കര്‍ത്താവിന്‍റെ മൂന്നിലൊന്നു സൈന്യത്തെ അടര്‍ത്തി മാറ്റി കൊണ്ട് പോയി സ്ഥാപിച്ച മതമാണ്‌ എന്നും, ഗണപതി പിശാചിന്‍റെ സന്താനം ആണെന്നുംഒക്കെ.  ,പിന്നെ ദേവിയെക്കുറിച്ച് പറഞത് വെളിയില്‍ പറയാന്‍ കൊള്ളില്ല " ബാബുമോന്‍ ആണ് നിമിഷം ജ്വലിച്ച് കയറി . ഇപ്പൊ ചരമാകും എന്ന് വരെ തോന്നിപ്പോയ.

അപ്പൊ അതാണ്‌ കേസ് കെട്ട് , അജുരാജ് എന്ന നെറ്റ് അഡ്മിന്‍ ജീവിക്ക് മത പ്രവര്‍ത്തനം എന്നൊരു സൈഡ് ബിസിനസ്സും കൂടിയുണ്ട് . അതിനു അവന്‍ ഓഫീസില്‍ തിരഞ്ഞെടുത്ത ആളും കൊള്ളാം .  മംഗലപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ സ്ഥിരം ഉത്സവ കമ്മറ്റി ഭാരവാഹിയായ ബാബുമോന്‍ . അജുരാജിന്‍റെ അപ്പാഷേ സെര്‍വര്‍ ബാബുമോന്‍ ഇത് വരെ ഡീ കമ്മിഷന്‍ ചെയ്ത്,  ഓഫ്‌ ലൈന്‍ ആക്കിയിട്ടില്ല എങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രം .

എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഒരു പൊട്ടിത്തെറി ഉറപ്പ് . എ കെ മിന്നല്‍ വേഗത്തില്‍ തത്വചിന്തകന്‍റെ മുഖം മൂടി  എടുത്തണിഞ്ഞു .
"ഡേ , അവന്‍ നീ വിശ്വസിക്കുന്ന ദൈവങ്ങളെ ചീത്ത വിളിച്ചു. ഇതല്ലേ പ്രശ്നം? "
"അതെ . നിങ്ങള്‍ക്ക് അറിയാമോ . ഓരോ ദിവസവും സിസ്റ്റം ലോഗിന്‍ ചെയ്യും മുന്‍പേ ' ഗം ഗണപതി ' ചൊല്ലിയിട്ടാണ് ഞാന്‍ ജോലി തുടങ്ങുന്നത് . ഇന്നോളം എനിക്ക് വലിയ ദോഷം ഒന്നും വരാതെ ഗണപതി നോക്കിയിട്ടുമുണ്ട് "
"അപ്പൊ ഗണപതിക്ക് ശക്തി ഉണ്ടെന്ന് നിനക്ക് വിശ്വാസം ഉണ്ട് ?"
"എല്ലാ വിഘ്നങ്ങളും മാറ്റുന്ന ഗണപതിക്ക്‌  ശക്തി ഇല്ലാതെ പിന്നെ ?" താന്‍ എന്തൊരു മണ്ടന്‍ എന്ന ഭാവത്തില്‍ ബാബുമോന്‍ എ കെ യെ നോക്കി
"പിന്നെ എന്തുവാടെ പ്രശനം. സര്‍വ ശക്തനായ ഗണപതിയെ ഒരു ലോക്കല്‍ അജുരാജ് ചീത്ത വിളിച്ചാല്‍ നീ എന്തിന്  ചൂടാകണം ?. ഗണപതിയെ  ചീത്ത വിളിക്കുന്നത്‌ തടയാന്‍ നീ വേണമെങ്കില്‍ ഗണപതി പിന്നെ എങ്ങനെ സര്‍വ്വ ശക്തനാകും ? നീ ഗണപതിയുടെ വില കളയുമല്ലോ ?"
തുടരെ തുടരെ ഉള്ള ചോദ്യങ്ങള്‍ കേട്ട് ബാബുമോന്‍ അകെ അമ്പരന്നു. ഇതിപ്പോള്‍ ഗണപതിയെ അപമാനിച്ചത് അജുരാജോ അതോ താനോ എന്ന ചിന്താകുഴപ്പം അവന്‍റെ മുഖത്ത് .
ഏതിനും സംഭവം അവിടെ തീര്‍ന്നു . ബാബുമോന്‍ പിന്നെ അജുരാജി നോട് ജോലിക്കാര്യങ്ങള്‍ ഒഴിച്ച് മറ്റൊന്നും സംസാരിക്കാന്‍ തയ്യാര്‍  അല്ലായിരുന്നു .

ഇനി കട്ട് ടു ഒരാഴ്ചയ്ക്ക് ശേഷമുള്ള ഓഫീസ്. സമയം വൈകുന്നേരം ഏഴര . ഒട്ടു മിക്ക ജന്തുക്കളും ആറ്  മണിക്ക് തന്നെ  സ്ഥലം കാലിയാക്കി . ഡൌണ്‍ലോഡ് ചെയ്യാന്‍ ഇട്ടിരുന്ന അഞ്ചു സിനിമകളില്‍ അവസാനത്തേത് ഇനിയും ഒരു 20% ബാക്കി ഉള്ളതിനാല്‍ എ കെ അന്ന് അത് കൂടി തീര്‍ന്നിട്ട് പോകാം എന്ന് കരുതി കാത്തിരിക്കുമ്പോഴാണ് അജുരാജ് ക്യാബിനിലേക്ക്‌  എത്തി നോക്കിയത് .
"താന്‍ പോയില്ലേ ഇത് വരെ ?"
"ഇല്ല ഫ്രണ്ട് പിക്ക് ചെയ്യാന്‍ വരും. അവന്‍ കുറച്ചു ലെറ്റ് ആകും "
"ഓ കെ . ഞാന്‍ പത്തു മിനിറ്റില്‍ ഇറങ്ങും . എവിടെയെങ്കിലും ഡ്രോപ്പ് ചെയ്യണോ ?"
"വേണ്ട . ഇപ്പൊ തിരക്കാണോ ?"
"അല്ല "
അത് സംസാരിക്കാനുള്ള ക്ഷണമായി കണക്കകി അജുരാജ് അകത്തേക്ക് പ്രവേശിക്കുന്നു.
"ഇരിക്ക്"  എ കെ പറഞ്ഞപ്പോള്‍ എതിരെ കയറി കുത്തിയിരിക്കുന്നു
"എ കെ എന്താ ഇതുവരെ കല്യാണം കഴിക്കാത്തത് ?" ഓപ്പണിംഗ് ബോള്‍
"ഒരുത്തിയെ കെട്ടിയാല്‍ ബാക്കിയുള്ളവളന്മാരുടെ കാര്യം ആര് നോക്കും ?" സ്കയര്‍ കട്ട് . ഫോര്‍ !!!
"ഞാന്‍ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ വിഷമമാകുമോ ?"
"വിഷയ സംബന്ധ  കാര്യമാണെങ്കില്‍ സന്തോഷം. മറ്റു വിഷയങ്ങളും വിഷമമാകില്ല. പറഞ്ഞോ "
"ജീവിതത്തില്‍ ഒരു ലക്‌ഷ്യം ഒക്കെ വേണം എന്ന് തോന്നിയിട്ടില്ലേ ?"
"ഒന്നല്ല പല ലക്ഷ്യങ്ങള്‍ ഉണ്ട് ജീവിതത്തില്‍ . "
"അതല്ല...ലക്‌ഷ്യം എന്ന് ഞാന്‍ ഉദ്ദേശിച്ചത് ഈ ജീവിതത്തിന് ഒരു അര്‍ത്ഥം വേണ്ടേ എന്നാണ് "
"ഇതുവരെ അങ്ങനെ ആലോചിച്ചിട്ടില്ല " (വളഞ്ഞു ചുറ്റി നേരെയാടി വാ ആണ്ടി)
"ചെകുത്താന്‍ ആണ് അങ്ങനെ ഒരു തോന്നല്‍ മനസ്സില്‍ വരാന്‍ സമ്മതിക്കാത്തത് "
"ചെകുത്താനോ ? " (ലവന്‍ ഇത്ര ഭയങ്കരനോ ? വന്നു വന്നു എന്‍റെ അര്‍ത്ഥം എടുത്തു വെച്ചാണോ അവന്‍റെ കളി ? )
"അതെ . ലൂസിഫര്‍ "
"ഓ ..ദൈവത്തിന്‍റെ പഴയ ഇഷ്ടക്കാരന്‍ മാലാഖ "
"ബൈബിള്‍ വായിച്ചിട്ടുണ്ടോ ?" അജുരാജ  മുഖത്ത് അമ്പരപ്പ്
"ബൈബിള്‍ കണ്ടിട്ടുണ്ട് "
"ലൂസിഫര്‍ ദൈവത്തിന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട മാലാഖ ആയിരുന്നു എന്ന് എ കെ പറഞ്ഞത് ശരിയാണ് "
" മറ്റു മാലാഖമാര്‍ക്ക് ഇല്ലാത്ത സുഗന്ധം പൊഴിയുന്ന ദേഹവും , സംഗീതം ആകാശത്തില്‍ നിന്നും സൃഷ്ടിക്കാനുള്ള കഴിവും ദൈവം ലൂസിഫറിന്  മാത്രം കൊടുത്തത്  ആ ഇഷ്ടം കൊണ്ടായിരിക്കും, അല്ലെ ?"
"അതെ "
"പിന്നെ എന്നാ പറ്റി  ഇഷ്ടക്കാര്‍ തെറ്റി പിരിയാന്‍ ? "
"ലൂസിഫറിന് ദൈവം ആകണം എന്ന് തോന്നി. അത്യാഗ്രഹം മൂത്തപ്പോള്‍ ദൈവത്തിനു എതിരെ പടയും നയിച്ചു. ദൈവത്തിന്‍റെ സൈന്യത്തിന്‍റെ മൂന്നിലൊന്ന് അടര്‍ത്തിയെടുത്തു ഭൂമിയില്‍ വന്നു താവളം തീര്‍ത്തു   "
 "അത് അല്ലെങ്കിലും അങ്ങനയെ വരൂ . ഒടുക്കം മനുഷ്യന്‍റെ നെഞ്ചത്ത് ആണല്ലോ പട"
"ഇല്ല . മനുഷ്യനെ അങ്ങനെ ഉപദ്രവിക്കാന്‍ ചെകുത്താനെ ദൈവം സമതിച്ചില്ല ഒരൊറ്റ രാത്രി കൊണ്ട് ചെകുത്താന്‍ താവളം അടിച്ച നഗരവും, അവന്‍റെ മുഴുവന്‍ സൈന്യവും ദൈവം നശിപ്പിച്ചു .ആ നഗരം ഇനി ഒരിക്കലും ശാന്തി എന്താണ് എന്ന് അറില്ല എന്ന് ശപിക്കുകയും ചെയ്തു . ഏതായിരുന്നു  ആ നഗരം എന്ന് അറിയാമോ ?" 
"അത് ലൂസിഫറിനും , ദൈവത്തിനും , അജുരാജിനും മാത്രമല്ലേ അറിയൂ. അജു പറ "
"ഇറാക്ക് " (ഡം  ട ഡാ !!! )
"ദൈവമേ!!! ഒരു സംശയം ഇറാക്കും , ലൂസിച്ചായന്‍റെ സൈന്യവും ഒക്കെ നിരപ്പാക്കിയ ദൈവം ലൂസിയെയും കാച്ചിയോ ?"
"ഇല്ല."
"ആ ചെകുത്താനെ മാത്രം മനുഷ്യരുടെ ഇടയിലേക്ക് വിട്ടു അല്ലെ ? നല്ല ബെസ്റ്റ് ദൈവം . നമുക്കിട്ട്  പണിയണേല്‍ ഇങ്ങനെ പണിയണം "
അജുരാജിന്‍റെ മുഖത്ത്  ശാന്തമായ ചിരി
"അല്ല അജുരാജേ , സര്‍വശക്തനായ ദൈവത്തിന്  ലൂസിഫറിനെ തട്ടാന്‍ ഇത്ര  പാടായിരുന്നോ  ?"
"ഒരു വിഷമവും ഉണ്ടായിരുന്നില്ല. പക്ഷെ ലൂസിഫറിനോട് പോലും ദൈവം നീതിമാനാണ്  " പിന്നെ ദൈവ വാചകം ക്വാട്ട്  " 'നിനക്ക് ഒരിക്കലും എന്നെ ജയിക്കാന്‍ കഴിയില്ല . സാധിക്കുമെങ്കില്‍ നീ എന്‍റെ പ്രതിരൂപത്തെ ജയിച്ച്  കാണിക്കു' എന്നാണ് ദൈവം ചെകുത്തനോട് പറഞ്ഞത് ?"
"പ്രതിരൂപം എന്ന് പറഞ്ഞത് മനുഷ്യര ആയിരിക്കും, അല്ലിയോ ?"
"അതെ "
"ആ മത്സരത്തില്‍, ഫസ്റ്റ് റൌണ്ടില്‍ തന്നെ ലൂസി അണ്ണന്‍ ദൈവത്തിനെ നോക്ക് ഔട്ട് ആക്കിയില്ലേ ?"
അജുരാജ് തികഞ്ഞ  അമ്പരപ്പില്‍ "മനസിലായില്ല"
"ആദ്യത്തെ മനുഷ്യര്‍ മി ആദം ആന്‍ഡ്‌ മിസ്സിസ് അവ്വ ആദം എന്നിവരെ വളച്ച് ഏദന്‍ തോട്ടത്തില്‍ നിന്നും ലൂസി അണ്ണന്‍ ചാടിച്ചില്ലേ . അപ്പോഴെങ്കിലും ദൈവത്തിനു ലൂസിയെ കാച്ചാമായിരുന്നു. പിന്നെ എന്ത് പറ്റി ? നിന്നെ ഞാന്‍ കാവിലെ പാട്ട് മത്സരത്തിന് എടുത്തോളാം എന്ന് പറയേണ്ടി വന്നോ ?"

അജുരാജിന്‍റെ മുഖം ഇരുണ്ടു തുടങ്ങി

"എ കെ ബൈബിള്‍ ഒക്കെ വായിക്കാറുണ്ട് അല്ലെ ? അപ്പൊ സമയമില്ലാത്ത നേരത്ത് സംസാരിക്കേണ്ട വിഷയമല്ല ഇതൊന്നും. സമയമുള്ളപ്പോള്‍, ഞാന്‍ ചില സങ്കീര്‍ത്തനങ്ങള്‍ തരാം . അതൊക്കെ ഒന്ന് കേട്ട് നോക്ക്. അതിനു ശേഷം നമുക്ക് സംസാരിക്കാം " എന്ന് പറഞ്ഞു "ഓ !!! ദാ വരുന്നു" എന്ന്  ഇല്ലാത്ത വിളിക്ക് എതിര്‍ വിളി കേട്ട മട്ടില്‍ അജുരാജ് സ്കൂട്ട് .

അപ്പോള്‍ ഇത്രയൊക്കെ പറഞ്ഞത് എ കെ ക്ക്  ഐ ടി കമ്പനിയില്‍ വലിയ പോസ്റ്റ് ആണ്‌ ,  എ കെക്ക്  ഭയങ്കര വിവരമാണ് എന്നൊക്കെ   പറയാന്‍ വേണ്ടി മാത്രമല്ല. നിങ്ങള്‍ പൂവര്‍ ഗൈസിന് ഒരല്‍പ്പം    മോറല്‍ ഓഫ് ദി സ്റ്റോറികളും കൂടി പറഞ്ഞു തരാം എന്ന് കരുതിയാണ് . (ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളുടെ  വിധി എന്താകുമായിരുന്നു. ഹോ!!! ആലോചിക്കാന്‍ പോലും വയ്യ )

അപ്പോള്‍ കേട്ടോളു . പിന്നെ പറഞ്ഞില്ല എന്ന് പറയരുത് .

ബാബു മോന്‍ ആകട്ടെ, അജുരാജ് ആകട്ടെ ,  മറ്റേതെങ്കിലും പേരിലുള്ള ദൈവത്തിനെ വിശ്വസിക്കുന്നവന്‍ ആകട്ടെ ; സ്വന്തം വിശ്വാസത്തില്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും അത്ര ഉറപ്പ്  പോര. കൃഷ്ണന്‍ /യേശു/അല്ലാഹു,  ഇവരില്‍ ആരെ വിശ്വസിച്ചാലും ആ വിശ്വാസം ശക്തമാണ് എന്ന ഉറപ്പ് നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ മറ്റൊരാളുടെ വിശ്വാസത്തിനെ തള്ളി പറയുക /അപമാനിക്കുക എന്ന പ്രവര്‍ത്തി നിങ്ങള്‍ ഒരിക്കലും ചെയ്യില്ല . നിങ്ങളുടെ വിശ്വാസത്തിനെ ആരെങ്കിലും തള്ളി പറയുകയോ /അപമാനിക്കുകയോ ചെയ്‌താല്‍ നിങ്ങള്‍ക്ക് വിഷമം തോന്നുകയോ/ അത് ചെയ്തവന്റെ തന്തക്ക്‌  വിളിക്കാനുള്ള ത്വര ഉണ്ടാവുകയോ ഇല്ല. ഞാന്‍ നേരത്തെ ചോദിച്ചത് പോലെ , സര്‍വ്വ ശക്തനായ ദൈവത്തിനു വേണ്ടി നിങ്ങള്‍ക്ക് തന്തക്കു വിളിക്കേണ്ടി വരുന്നത് , അല്ലെങ്കില്‍ ആ ദൈവത്തെ തള്ളി പറയുന്ന ഒരുവനില്‍ നിന്നും ആ ദൈവത്തെ നിങ്ങള്‍ രക്ഷിക്കേണ്ടി വരുന്നത്, നിങ്ങള്‍ വിശ്വസിക്കുന്ന സര്‍വ്വ ശക്തന്‍റെ ഗതികേടാണ് . അങ്ങനെ വരുമ്പോള്‍ വാക്കുകള്‍ കൊണ്ട് നിങ്ങളുടെ വിശ്വാസത്തെ തള്ളി പറയുന്നവരെക്കാള്‍ അതിനെ രക്ഷിക്കാന്‍ എന്ന പേരില്‍ വാളെടുക്കുന്ന നിങ്ങള്‍ തന്നെയാണ് ആ വിശ്വാസത്തെ ഏറ്റവും കൂടുതല്‍ അപമാനിക്കുന്നത്

 നിരീശ്വര വാദികളുടെ കാര്യത്തിലും ഇത് ബാധകമാണ്. ദൈവങ്ങളെ അവര്‍ ചീത്ത വിളിച്ചു നടക്കുന്നതിന്റെ പിന്നിലെ ചേതോ വികാരം "ഇനി എങ്ങാനും പത്തു പേര്‍ കൂടുതല്‍ ദൈവത്തിനെ വിളിക്കുന്നത്‌ കൊണ്ട് ദൈവത്തിനു ശക്തി  വരികയും അങ്ങേര്‍ നമുക്കിട്ടു പണിയുകയും ചെയ്താലോ"എന്ന ഭയമാണ് ".  ശാസ്ത്ര തത്വങ്ങള്‍ നിരത്തി ദൈവം ഇല്ല എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടത് പത്തു പേര്‍ തങ്ങളുടെ നിലപാടിനെ അംഗീകരിക്കണം  . എന്നാല്‍ മാത്രമേ സ്വന്തം വിശ്വാസത്തില്‍ അവര്‍ക്ക് തന്നെ ഒരു ഉറപ്പു വരൂ

ഒരു ഭാവന  (വ്യക്തിപരമായി എനിക്ക് ഇപ്പൊ  സനുഷയെ ആണ് ഇഷ്ടം )കൂടി പറഞ്ഞിട്ട് ഞാന്‍ പോകുന്നു : റാംജന്മ ഭൂമി/ ബാബറി മസ്ജിദ് പ്രശ്നം . എന്‍റെ  അഭിപ്രായത്തില്‍ ഒരു അമ്പലമോ പള്ളിയോ തകരുന്നത് കൊണ്ടോ , പണിയുന്നത് കൊണ്ടോ ബാധിക്കുന്ന അസ്ഥിത്വം അല്ല  രാമന്‍റെത് / അല്ലെങ്കില്‍ അള്ളാഹുവിന്‍റെത്  എന്ന് ഏത്  വിഭാഗം വിശ്വസിക്കുന്നുവോ , ആ വിഭാഗം വിശ്വസിക്കുന്ന ദൈവമാണ് സര്‍വ്വ ശക്തന്‍. ഒരു ഭക്തനും / പിന്‍ഗാമിയും അമ്പലമോ  /പള്ളിയോ തനിക്ക് വേണ്ടി പണിയിക്കേണ്ട  ആവശ്യം ആ ദൈവത്തിന് ഉണ്ടാവില്ല . അപ്പോള്‍ നിങ്ങളുടെ ദൈവം സര്‍വ്വ ശക്തന്‍ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ മറു വിഭാഗത്തിന് സ്ഥലം പൂര്‍ണ്ണമായി വിട്ടു കൊടുക്കുക. വിശ്വാസത്തിനു ഉറപ്പില്ലത്ത്വര്‍ അവിടെ അമ്പലമോ/ പള്ളിയോ പണിയട്ടെ . അവരുടെ പാവം ദുര്‍ബല ദൈവത്തിനു അവരുടെ സംരക്ഷണം ഇല്ലാതെ പറ്റില്ല. നിങ്ങളുടെ സര്‍വ്വ ശക്തനാണ് നിങ്ങളുടെ സഹായം  ആ  സര്‍വ്വശക്തന്    ആവശ്യവുമില്ല. അദ്ദേഹത്തിന്‍റെ സഹയാമാണ് നിങ്ങള്‍ക്ക് ആവശ്യം .

ഇങ്ങനെ ഒരു പരിഹാരം നിര്‍ദ്ദേശിച്ചാല്‍ , ഏത്  ദൈവം സര്‍വ്വ ശക്തനായി തീരും ?

ഉത്തരം ആലോചിക്കു.  ഞാന്‍ ദേ പോയി, സൌകര്യും കിട്ടുമ്പോള്‍ ഒക്കെ വരാം   

Wednesday, August 22, 2012

ഒളിമ്പിക്സ് : ബി എം ഡബ്ലിയുവും സംവരണവും

കാലുളുക്കി ജയിച്ചാല്‍ ബി എം ഡബ്ല്യൂ കിട്ടുമോ ?
സൈനാ നെഹ്വാള്‍ മിടുക്കിയാണ് ,സെലിബ്രിറ്റി എന്ന വലയം ഉള്ളതിനാല്‍ സുന്ദരിയും. ബാഡ്മിന്‍ടണ്‍ രംഗത്ത് ഇന്ന് ഇന്ത്യയില്‍ ഉള്ള ഏറ്റവും മികച്ച കളിക്കാരിയും സൈന തന്നെ. പക്ഷേ ഈ കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ നിര്‍ഭാഗ്യവശാല്‍ സൈനക്ക് സ്വര്‍ണ്ണം കിട്ടാതെ പോയി . നിര്‍ഭാഗ്യം എന്ന് ഞാന്‍ പറഞത് വെങ്കലം കിട്ടി നാട്ടില്‍ എത്തിയപ്പോള്‍ ,മറ്റു സമ്മാനങ്ങള്‍ക്കും , പദവികള്‍ക്കും പുറമേ ക്രിക്കട്റ്റ് ഇതിഹാസവും , രാജ്യസഭാ അംഗവും ആയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വക ഒരു ബി എം ഡബ്ല്യൂ കുട്ടിക്ക് സമ്മാനം കിട്ടി. വെള്ളിയോ സ്വര്‍ണ്ണമോ കിട്ടിയിര്‍ന്നെങ്കില്‍ ക്രിക്കറ്റ് ദൈവം ഒരു പക്ഷേ വിമാനം വല്ലതും വാങ്ങിക്കൊടുത്തേനെ.
കാര്യം ലണ്ടന്‍ ഒളിമ്പിക്സ് നടക്കുമ്പോള്‍ സൈനക്ക് സ്വര്‍ണ്ണമോ വെള്ളിയോ കിട്ടും എന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു . അല്ലെങ്കിലും വീട്ടില്‍ കപ്പലണ്ടിയും കൊറിച്ച് ബിഗ്‌ സ്ക്രീനില്‍ ഗെയിം അനാലിസിസ് നടത്തുന്ന എന്നെ പോലുള്ളവര്‍ ആണല്ലോ ഇന്ത്യന്‍ കായിക രംഗത്തിന്റെ പ്രാണവായു . അത് പോട്ടെ , പറഞ്ഞു വന്നത് പ്രതീക്ഷ , അപ്പൊ ഞാനിങ്ങനെ പ്രതീക്ഷകളുമായി സൈനയുടെ മാച്ചുകള്‍ ഓരോന്ന് കണ്ട്, കപ്പലണ്ടി , കടല , ബോംബെ മിഠായി ഇതൊക്കെ മാറി മാറി അടിച്ച് വിശകലനങ്ങള്‍ പാസാക്കി ഇരിക്കുകയായിരുന്നു. സെമി വരെ കൊച്ച് പറന്നു അങ്ങ് എത്തി . അത് പറയാതെ വയ്യ . പക്ഷേ സെമി ഫൈനലില്‍ കൊടും ചതിയല്ലേ നടന്നത് ? വാങ്ങ് യിഹാന്‍ (ഓള്‍ടെ പേര് തന്നെ നാക്ക് ഉളുക്കിക്കും )എന്നൊരു ചീനാക്കാരി ആയിരുന്നു പാവം സൈനയുടെ എതിരാളി . ചൈനയല്ലേ ഡ്യൂപ്ലിക്കേറ്റ് ആകും എന്ന് നമ്മുടെ കൊച്ച് വിചാരിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ ? പക്ഷേ ചൈനക്കാരി ഡ്യൂപ്ലിക്കേറ്റ് അല്ല എന്ന് മാത്രമല്ല ഷാവോലിനില്‍ നിന്നും നേരിട്ട് കങ്ങ്-ഫൂ പടിച്ചവളും ആയിരുന്നു എന്ന് തോന്നുന്നു . എട്ടാമത്തെ വയസില്‍ കരാട്ടെ ഉപേക്ഷിച്ച് റാക്കെറ്റ്‌ കൈയ്യിലെടുത്ത സമാധാന പ്രിയയായ സൈനയെ നിലം തൊടീച്ചില്ല.നാല്പത്തിയഞ്ച് മിനിട്ടുകള്‍ക്കുള്ളില്‍ ചുരുട്ടിക്കെട്ടുകയും ചെയ്തു . ശരി പോട്ടെ , വെങ്കലമെങ്കില്‍ വെങ്കലം എന്ന് സൈനയും ഒപ്പം ഞാനും

വെങ്കലം വാങ്ങിക്കാന്‍ കൊച്ച് ചെന്നപ്പോള്‍ ദാണ്ടേ അവിടെയും നില്‍ക്കുന്നു എണ്ണം പറഞ്ഞ ചൈനാക്കാരി ഒരെണ്ണം .പേര്‍ വാങ്ങ് ക്സിന്‍ (വാക്സിന്‍ എന്നും വിളിക്കാം ). ആ കൊച്ച് തൊട്ട് മുന്നേയുള്ള കളിയില്‍ കങ്ങ് -ഫൂ കാണിച്ച് കാലുളുക്കി നില്‍ക്കുകയാണ് . മോശമാണ് , എന്നാലും കളിയില്‍ സൈനയ്ക്ക് അതൊരു നേട്ടമാകും എന്ന് ഞാന്‍ പ്രതീക്ഷിച്ചു . സൈനയും പ്രതീക്ഷിച്ച് കാണും . പക്ഷേ അച്ചുതാനന്ദന്റെ മാപ്പും തിരുത്തലും പ്രതീക്ഷിച്ച പി ബി /വിജയന്‍ സഖ്യത്തിന്റെ അവസ്ഥ എന്നെയും സൈനക്കൊച്ചിനെയും കളി തുടങ്ങി രണ്ടാമത്തെ സെക്കണ്ടില്‍ പിടികൂടി എന്ന് പറഞ്ഞാല്‍ മതിയല്ലോ . വാക്സിന്‍ നമ്മുടെ കൊച്ചിനെ എടുത്തിട്ട് ഫുട്ബാള്‍ കളിക്കുകയായിരുന്നു. കാല് ഉളുക്കിയിട്ട് അവള്‍ ഇങ്ങനെ .അപ്പോള്‍ ഉളുക്കിയില്ലായിരുന്നുവെങ്കിലോ? നമ്മുടെ കൊച്ചിന്റെ ഭസ്മം ആ കണ്ണില്‍ ചോരയില്ലാത്തവള്‍ കാറ്റില്‍ പറത്തിയേനെ.
ആദ്യത്തെ ഗെയിം കിട്ടി കിട്ടിയില്ല എന്ന പരവുത്തില്‍ (നമ്മുടെ കൊച്ചിനല്ല , ലവള്‍ക്ക് ) വാക്സിന്‍ ഉളുക്കിന്റെ വേദന കാരണം വീണു. എന്നിട്ട് അവള്‍ മെഡലീന്ന് പിടി വിട്ടോ ? ഇല്ല. തിരച്ചു വന്ന് നമ്മുടെ സൈനക്കുട്ടിയെ പന്ത് തട്ടി ഗെയിം കൊണ്ട് പോയി . വാക്സിന്‍ അടുത്ത ഗെയ്മിലും ആദ്യത്തെ പോയന്റ് എടുത്തു . അപ്പോഴേക്കും പണി പാലും വെള്ളത്തില്‍ കിട്ടി. ഉളുക്ക് ഗുരുതരം . വേദന സഹിക്കാന്‍ വയ്യാതെ വാക്സിന്‍ പിന്മാറി സൈനക്കുട്ടിക്ക് വെങ്കലം. ഹോ എന്തൊരു കുളിര് !!!

ഇനി അടുത്ത മെഡല്‍ പ്രതീക്ഷ നമ്മള്‍ വെച്ചിരുന്നത് ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലാണ് .ഹരിയാനയിലെ മണ്ണിലും പൊടിയിലും കിടന്ന് ഉരുണ്ട് ഗുസ്തി പഠിച്ച ഒരു സുശീലന്‍ ലണ്ടനിലേക്ക് പോയിട്ടുണ്ടായിരുന്നു. ഈ ഗുസ്തി എന്നോകെ പറയുന്നത് റാക്കറ്റ് ഗെയിമുകള്‍ പോലെ മിന്നല്‍ പോലത്തെ മോട്ടര്‍ സ്കില്‍സ് , ടെക്നിക്കുകള്‍ (ചീനികളുടെ കളികള്‍ യൂ ട്യൂബില്‍ ഉണ്ടേല്‍ കണ്ടു നോക്ക് , എല്ലാം മനസിലാകും ) ഒന്നും വേണ്ടാത്ത വെറും ഗെയിം ആണ് എന്ന് അറിയാമല്ലോ ? ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും വട്ടം ചുറ്റി പിടിക്കുക, തുണി അലക്കുന്നത്‌ പോലെ എതിരാളിയെ എടുത്തു നിലത്തിട്ടു അടിക്കുക, നിലത്തു കുത്തുക ...കഴിഞ്ഞു . ഒരു സോഫ്സ്റ്റിക്കേഷനും ഇല്ലാത്ത ഗെയിം . ആകെയുള്ള പ്രശം നിലത്തിട്ടുള്ള ആ കുത്തില്‍ ചിലപ്പോള്‍ ഊരയുടെ കൊളുത്ത് വിട്ടു പോകും എന്നത് മാത്രമാണ് . അത് തിരിച്ചു പിടിച്ചിടാന്‍ ലോക്ക്സ്മിത് ബൈജുവോ , ആലപ്പുറം ബാപ്പു തങ്ങളോ വരേണ്ടി വരും. അങ്ങനെയുള്ള ഒരു ഗെയ്മില്‍ എനിക്ക് വലിയ താത്പര്യം ഒന്നുമില്ല. എന്നാലും സുശീലന്റെ കളി ഒന്ന് കണ്ടു കളയാം എന്ന് കരുതി . ഒന്നര മുതല്‍ ആറര വരെയുള്ള ഇന്ത്യന്‍ സമയത്തിനിടയ്ക്ക് നാല് മാച്ചുകള്‍ . ഓരോ ലെവല്‍ കഴിയുമ്പോഴും എതിരാളികള്‍ ഹിഡിമ്പന്‍ , അതിനേക്കാള്‍ മുറ്റിയ ബകന്‍ , കുഭകര്‍ണ്ണന്‍ എന്നീ നിലവാരത്തില്‍ നില്‍ക്കുന്നവരും. സെമിയിലെ കസാക്കിസ്ഥനില്‍ നിന്നുള്ള അക്ഷുറെക്ക് ടാനടാറോവ് (സുകു എന്ന് വിളിക്കാം ) എന്നാ സാത്വിക മനുഷ്യനെ കണ്ടാല്‍ ഒരു വെളുത്ത ഘടോത്കച്ചന്‍ . കസാക്കിസ്ഥാന്‍ സുകുവിനെയും എങ്ങനെയൊക്കെയോ തൂക്കി വാരി തറയിലടിച്ച് വീങ്ങിയ മുഖവും ശരീരവുമായി സുശീലന്‍ ഫൈനലില്‍ എത്തി. അപ്പോള്‍ അവിടെ നില്‍ക്കുന്നു തത്സുഹിരോ യോനെമിസ്തു (ജപ്പാന്‍ ഭാഷയിലെ ശശി വര്‍മ്മ ). സാക്ഷാല്‍ രാവണന്‍ .കണ്ടാലറിയാം ജനിച്ചപ്പോള്‍ മുതല്‍ പ്രോട്ടീന്‍ അല്ലാതെ അദേഹം ഒന്നും കഴിച്ചിട്ടില്ല , സുപ്പര്‍ കമ്പ്യൂട്ടര്‍ സിമുലേഷന്‍ ഉപയോഗിച്ചല്ലാതെ ഗുസ്തി പഠിച്ചിട്ടുമില്ല . പോരാത്തതിന് ജപ്പാന്‍ ഗ്രൌണ്ട് സെല്‍ഫ് ഡിഫെന്‍സ് ഫോര്‍സിലെ അംഗവും . തികഞ്ഞില്ലേ നമ്പര്‍ ? ഇവിടെ പാലും നെയ്യും കടം വാങ്ങിയ കാശിനു വാങ്ങി കഴിച്ച് ലോക്കല്‍ അഖാഡ കളില്‍ (ജിം വരുന്നതിനു മുന്നേ അങ്ങനെ ഒരു സാധനം നിലവല്‍ ഉണ്ടായിരുന്നു ) ഭീം സിംഗ് ഫയല്വാന്മാരുമായി ഉരുട്ടി പിടുത്തം മോഡല്‍ ഗുസ്തി പഠിച്ച പാവം സുശീലനെ ജപ്പാന്‍ ശശി വര്‍മ്മ തോല്‍പ്പിച്ചു . സുശീലന് വെള്ളി.

ഇത്രയും കഥ . ഇനി സച്ചിന്‍ തെണ്ടുല്‍ക്കര്‍ സൈന കൊച്ചിന് ബി എം ഡബ്ല്യൂ ഒരെണ്ണം മുഴുവനായി വാങ്ങി കൊടുക്കുകുകയും , കൊച്ചിന്റെ കോച്ചന്‍മാര്‍ക്ക് വേറെ ഏതോ കാറുകള്‍ സമ്മാനിക്കുകയും ചെയ്തു എന്ന് കേട്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു സംശയം . പാവം സുശീലനും കോച്ചുകള്‍ക്കും ഓരോ സൈക്കിള്‍ എങ്കിലും വാങ്ങി കൊടുത്തൂടെ ? സച്ചിന്റെ കാശ് , കൊച്ചന്റെ ഇഷ്ടം ...ഞാന്‍ ചോദിച്ചു എന്നെ ഉള്ളു . എതിരാളി നില തൊടാതെ തോല്‍പ്പിക്കും എന്ന അവസ്ഥയില്‍ അവളുടെ കാല് ഉളുക്കിയത് കൊണ്ട് വെങ്കലം കിട്ടിയ കൊച്ചിന് ബി എം ഡബ്ല്യൂ . സുശീലന് സൈക്കിള്‍ കിട്ടുമോ എന്ന് അറിയില്ല ...സുശീല്‍ കുമാറിന് കിട്ടിയ മറ്റു സമ്മാനങ്ങള്‍ മറക്കുന്നില്ല . എന്നാലും സൈനയെക്കാള്‍ അഭിനന്ദനത്തിന് അര്‍ഹന്‍ അദ്ദേഹമാണ് എന്നൊരു തോന്നല്‍ പിടി വിടുന്നില്ല .
ആടുത്ത ഒളിമ്പിക്സില്‍ സംവരണം ഉണ്ടാകുമോ ?
ഇനി പൊതുവായ ചില കാര്യങ്ങള്‍ . ഒളിമ്പിക്സില്‍ ഒന്ന് പങ്കെടുത്തു കൊടുത്താല്‍ അസിസ്റ്റന്റ്‌ കമ്മീഷണര്‍ പദവിക്ക് തുല്യമായ കോച്ച് ജോലിയും മറ്റും ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് .അത് കേട്ടപ്പോള്‍ തോന്നിയ ചില സംശയങ്ങളാണ് ഇനി

1 ) ഒളിമ്പിക്സ് നിലവാരത്തിലെ കായിക താരങ്ങളെ വികസിപ്പിച്ചെടുക്കാനുള്ള ട്രെയ്നിങ്ങിന്റെ ജോബ്‌ ഓര്‍ഡര്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ ഉണ്ടോ ?കാണുമായിരിക്കും.

2 )ഈ ആനുകൂല്യങ്ങള്‍ ഒക്കെ കാരണം ഒളിമ്പിക്സ് സംഘത്തില്‍ പേരു വരാന്‍ ഇനി ഉന്തും തള്ളും ആയിരിക്കും . സെലക്ഷന്‍ എളുപ്പമാക്കാന്‍ ഇന്ത്യ ഒട്ടാകെ സെലക്ഷന്‍ കമ്മറ്റി അതി വേഗ കൌണ്ടറുകള്‍ തുടങ്ങുമോ ? അതോ ഏക ജാലക സംവിധാനമാണോ ഉദ്ദേശിക്കുന്നത് ?

3 ) കൌണ്ടര്‍ ആയാലും ജാലകം ആയാലും അവിടെ അപേക്ഷകര്‍ മേശയുടെ സ്വീകരിക്കേണ്ട മുകളിലൂടെയുള്ള നടപടി ക്രമങ്ങള്‍ , മേശയ്ക്കു അടിയിലൂടെ മസ്റ്റ് ആയിട്ടും വേണ്ട നടപടികള്‍ എന്നിവയുടെ ഇനം തിരിച്ച വിശദമായ വിവരങ്ങള്‍ ഏതെങ്കിലും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുമോ ?

4 )റിയോ ഡി ജെനിറോയില്‍ രണ്ടായിരത്തി പതിനാറില്‍ നടക്കുന്ന ഒളിപിക്സ്സില്‍ പങ്കെടുക്കുന്ന കായികതാരങ്ങളുടെ തിരഞ്ഞെടുപ്പിന് സംവരണം ഉണ്ടോ ? ഇല്ലെങ്കില്‍ കോടതിയെ സമീപിച്ചാല്‍ കിട്ടുമോ ?

5 ) സംവരണം ഉണ്ടെങ്കില്‍ ഏത് വിഭാഗത്തിനാകും മുന്‍ഗണന ? ആ വിഭാഗത്തിലേക്ക് മതമോ /ജാതിയോ ഒന്ന് മാറ്റി എടുക്കണമെങ്കില്‍ അതിവേഗ സംവിധാനങ്ങള്‍ എന്തെങ്കിലും കൊണ്ട് വല്ല പ്രയോജനവും ഉണ്ടാകുമോ ?

6 ) സംവരണത്തിലൂടെ അത്ലെറ്റിക്ക് മീറ്റുകളില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന എനിക്ക് സമയത്തിലും ദൂരത്തിലും ഇളവ് കിട്ടുമോ ? ഉസൈന്‍ ബോള്‍ട്ടിനെ പോലെയുള്ള സവര്‍ണ്ണ ഫാസിസ്റ്റുകള്‍ നൂറു മീറ്റര്‍ ദൂരം ഒന്‍പത് സെക്കന്‍ഡോ അതില്‍ താഴെയോ ഉള്ള സമയത്ത് ഓടി തീര്‍ക്കുമ്പോള്‍ ഞാന്‍ ഒരു ഇരുപത്തിയെട്ട് മീറ്റര്‍ പതിനൊന്ന് സെക്കണ്ട് കൊണ്ട് ഓടി തീര്‍ത്താല്‍ സ്വര്‍ണ്ണം കിട്ടുമോ ? ഇത് സംബന്ധിച്ച ഇന്ത്യന്‍ നിയമം റിയോയില്‍ നടപ്പാക്കാന്‍ ഏത് കോടതിയില്‍ പോണം ?

7 )ഒളിമ്പിക്സ് സംഘത്തില്‍ കായികതാരമായി തല കാണിച്ച് അസിസ്റ്റന്റ്റ് കമ്മീഷണര്‍ റാങ്കിലുള്ള ജോലിയും മറ്റു ആനുകൂല്യങ്ങളും കൈപറ്റിക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കണം എന്ന് നിര്‍ബന്ധം ഉണ്ടോ ? അതോ കോച്ചായി വല്ല ടീവി പരിപാടികളിലും കണ്ട്രാക്കും അടിച്ചു നടന്നാല്‍ മതിയോ ?

8 ) എന്റെ അമ്മാവന്റെ മൂന്നാം ഭാര്യ ഇറ്റലിയില്‍ നിന്നോ കൊളംബിയയില്‍ നിന്നോ ആകുന്നത്‌ കൊണ്ട് സെലക്ഷന്‍ കമ്മറ്റി മുന്‍പാകെ എന്തെങ്കിലും അനൂകൂല്യത്തിന് സ്കോപ്പുണ്ടോ ?

9 ) പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ത്രയമായ മദരാജന്മാര്‍ ആരെങ്കിലുമോ, മൂവരും ഒരുമിച്ചോ എനിക്ക് വേണ്ടി ശുപാര്‍ശ ചെയ്‌താല്‍ ഞാന്‍ ഒളിമ്പിക്സ് സംഘത്തിന്റെ അകത്താകുമോ അതോ കണ്ണൂര്‍ സെന്‍ട്രല്‍ ജെയിലിന്റെ അകത്താകുമോ ? എനിക്ക് വേണ്ടി ടി വി രജനീഷ് എം എല്‍ എ ടി വി യില്‍ക്കൂടെ കരഞ്ഞാല്‍ എന്തെങ്കിലും പ്രത്യേക ഇളവിന് സ്കോപ്പുണ്ടോ ?

10 ) നിര്‍ബന്ധമായും സെലക്ഷന്‍ കിട്ടാന്‍ നരേന്ദ്ര മോഡിയെ തള്ളിപ്പറഞ്ഞാല്‍ മതിയാകുമോ ? അങ്ങനെ പറഞ്ഞാല്‍ ഇപ്പോഴത്തെ കാറ്റ് അനുസരിച്ച് അമേരിക്ക വഴക്ക് പറയുമോ ?

ലാസ്റ്റ് ഒരു സംശയം കൂടി : ഇനി കായിക താരം ആക്കിയില്ലെങ്കിലും വേണ്ട . സെലക്ഷന്‍ കമ്മറ്റിയില്‍ കയറി പറ്റാന്‍ ഞാന്‍ എന്ത് ചെയ്യണം .?

ആരെങ്കിലുമൊക്കെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തരികയും , ഞാന്‍ രണ്ടായിരത്തി പതിനാറില്‍ റിയോയില്‍ ഇന്ത്യയുടെ അഭിമാനത്തെ ഒരു അരുക്കാക്കുകയും ചെയ്യും എന്ന ശുഭ പ്രതീക്ഷയില്‍ തത്കാലം നിറുത്തുന്നു .
സ്വന്തം
എ കെ

Sunday, August 19, 2012

ഒരു വാപ്പിച്ചി മകനയച്ച ഇമെയില്‍

എത്രയും പ്രിയപ്പെട്ട സാല്‍ മോന് ,
ഇന്നലെ വാപ്പിച്ചി പെരിങ്ങമലയില്‍ എത്തി. യൂണിറ്റ് നേരത്തെ തന്നെ എത്തിയിരുന്നു . ഇന്നലെ തന്നെ വിവരത്തിന് ഇമെയില്‍ അയക്കാം എന്ന് കരുതി ഡാറ്റാ കാര്‍ഡ് കുത്തിയപ്പോ സിഗ്നല്‍ വീക്ക്‌ .പിന്നെ ഇന്ന് രാവിലെ റിസര്‍വോയറിന്റെ മേലെ കേറിയിരുന്നാണ് അത് ഒന്ന് സ്ട്രോങ്ങ്‌ ആക്കിയത് .അപ്പൊ ദാ ബ്രൌസറിന് ഏതാണ്ട് പ്രശ്നം. ഒരു ടെക്ക്‌നീഷ്യനെ ഈ പട്ടിക്കാട്ടില്‍ എവിടെ കിട്ടാനാ ? പിന്നെ ഫാന്‍സ്‌ പിള്ളാര്‍ ഒരുത്തനെ എവിടുന്നോ പൊക്കിക്കൊണ്ട് വന്നു. ഏതാണ്ട് വൈറസ്‌ ആയിരുന്നു. സംഗതി നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ആ ടെക്നീഷ്യന്‍ കോപ്പന്‍ കണ്ണീചോരയില്ലാതെ ഒരു കമന്റ്. ഈ വൈറസ്‌ കയറിയാല്‍ പിന്നെ സിസ്സ്റ്റം സ്റ്റണ്ട് രംഗങ്ങളില്‍ അഭിനയിക്കുന്ന ഇക്കയെ പോലെ ആയിരിക്കും എന്ന് .അനങ്ങാന്‍ വയ്യാത്ത പരുവത്തില്‍ ഗോഷ്ടികള്‍ കാണിച്ചോണ്ട് നിന്ന് കളയും എന്ന് . യൂനിറ്റ് മുഴുവന്‍ കൂട്ട ചിരി .പട്ടിക്കാട്ടില്‍ വേറെ ടെക്നീഷ്യനെ കിട്ടാത്തത് കൊണ്ട് ഞാനും ചിരിച്ചു കാണിച്ചു . സംഗതി ശരിയാക്കിയിട്ട് കാശ് വാങ്ങി പോയ അവനെ ഒന്ന് കൈകാര്യം ചെയ്യാന്‍ നമ്മുടെ പെരിങ്ങമല എ കെ ഫാന്‍സ്‌ അസോസിയേഷന്‍ സെക്രട്ടറി മരപ്പട്ടി മമ്മതിനോട് പറഞ്ഞു. പിള്ളര്‍ ചെക്കന്റെ രണ്ടു കാലും തല്ലിയൊടിച്ചു എന്നാണ് കേട്ടത്. അല്ല പിന്നെ ,മരിപ്പിന് ഞാന്‍ ലേറ്റായി ചെന്നത് ചോദ്യം ചെയ്തവനെ നമ്മള്‍ വിട്ടിട്ടില്ല .പിന്നെയാണ് ഇവന്‍ .

അതൊക്കെ പോട്ടേ ...നിന്റെ പുതിയ പടം 'ഭീകരം' ഭീകരമായി തന്നെ പുരോഗമിക്കുന്നു എന്ന് ഇപ്പൊ ഓണ്‍ലൈനില്‍ വായിച്ചു.നല്ല കാര്യം .നടക്കട്ടെ.പക്ഷെ ഇന്നത്തെക്കാലത്ത് ഈ ഫീല്‍ഡില്‍ സ്റ്റാര്‍ ആയിട്ട് പിടിച്ച് നില്‍ക്കാന്‍ അഭിനയം അല്ല വേണ്ടത് എന്ന കാര്യം മാത്രം എന്റെ പൊന്ന് മോന്‍ മറന്ന് പോകരുത് . അഭിനയത്തിന്റെ കാര്യത്തില്‍ നീ ന്യൂയോര്‍ക്കിലോ , ചൊവ്വായിലോ പോയി സ്പെഷ്യല്‍ ട്രെയിനിംഗ് എടുത്തതാണ് എന്ന് നിന്റെ ഫേസ് ബുക്ക് ഫ്രണ്ട്സിനെക്കൊണ്ട് പറയിച്ചാല്‍ മതി (പത്രം , വാരിക ഇതൊക്കെ നമ്മുടെ ഡ്രൈവര്‍ ബെന്നി നോക്കിക്കൊള്ളും , മിടുക്കനാ ). പിന്നെ നീ സിനിമയില്‍ നിന്റെ അപ്പന്‍ മരിച്ചു കിടക്കുന്ന സീനില്‍ ചിരിച്ചു കാണിച്ചാലും ഉദാത്തമായ ദുഖത്തിന്റെ പ്രകടനം എന്ന് മക്കുണ്ണികള്‍ വാഴ്ത്തിക്കൊള്ളും.സായിപ്പിന്റെ ഡിഗ്രീ , സായിപ്പു വാഴ്ത്തി എന്ന് പറയുന്ന ഒരുത്തന്റെ കഴിവുകള്‍ ,ഇതിനെയൊന്നും ചോദ്യം ചെയ്യാനുള്ള ആത്മവിശ്വാസമോ നട്ടെല്ലോ നമ്മുടെ നാട്ടില്‍ അധികം തെണ്ടികള്‍ക്കും ഇല്ല. നമ്മുടെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍

പിന്നെ ഇന്നലെ ഞാന്‍ പെരിങ്ങമലയിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ മുഴുവന്‍ ചിന്തയും നിന്റെ കരിയറിനെക്കുറിച്ച് ആയിരുന്നു.കാര്യം നിന്റെ 'ഒടുക്കത്തെ ഷോയും' ,അലുകുലുത്ത് റസ്റ്ററന്റും ആള്‍ക്കാരെ മണ്ടന്മാരാക്കി നമ്മള്‍ ഒരുവിധം തടിയൂരിയെടുത്തു. പക്ഷേ വളരെ ചെറിയ രീതിയില്‍ ഉള്ള പടം , മലപ്പുറം കത്തിയുടെ അതെ രുചി , ഭയങ്കര പുതുമ എന്നൊക്കെ പരസ്യം ചെയ്ത് എപ്പോഴും ആളുകളെ ഉദാത്തര്‍ ആക്കുന്ന പരിപാടി നടന്നെന്ന് വരില്ല.ചെറിയ പടം , ഭയങ്കര പുതുമ ,നാല് പാട് നിന്നും മുടിഞ്ഞ പ്രശംസകള്‍ എന്നൊക്കെ നോട്ടീസ് അടിച്ച് ഒടുക്കത്തെ ഷോയുടെ നിര്‍മ്മാതാവിന്റെ കളസം കീറാതെ നോക്കാന്‍ നമ്മള്‍ പെട്ട പാട് ഓര്‍മ്മയുണ്ടല്ലോ ?

ഒടുക്കത്തെ ഷോയില്‍ നിന്നും പഠിച്ച പാഠങ്ങളാണ് അലുക്കുലുത്ത് റസ്റ്ററന്റ് റിലീസ് ആകുന്നതിന് മുന്‍പ് തന്നെ ഓണ്‍ലൈനിലെ സകല തെണ്ടികളെയും വേണ്ട പോലെ കണ്ടു ഇറങ്ങുന്ന ദിവസം തന്നെ എന്തര് പടം , മലബാര്‍ ബിരിയാണിയുടെ അതെ രുചിയും മണവും എന്നൊക്കെ എഴുതിക്കാന്‍ പറ്റിയത്. പടം ഇറങ്ങുന്നതിന് മുന്‍പേ സകല പാചക മാസികയുടെയും കവര്‍ പേജില്‍ നീ വറുത്ത കോഴിക്കാലും പിടിച്ചു നില്‍ക്കുന്ന പടം വരാനും എത്ര കാശും കള്ളും ചിലവായി. അതൊന്നും ഇല്ലായിരുന്നെങ്കില്‍ ആ പടത്തിന്റെ നിലവാരം വെച്ച് അതിന്റെ ഗതി എന്താകുമായിരുന്നു എന്ന് മോന്‍ ഒന്ന് ആലോചിച്ചു നോക്കിക്കേ ? ഞാനും നീയും പോലും ടിക്കറ്റ് വാങ്ങി കയറുമായിരുന്നോ ? ഇല്ല. അതാണ്‌ വാപ്പിച്ചി പറഞ്ഞത് പ്ലാനിങ്ങ്‌ വേണം പ്ലാനിങ്ങ്‌ .

നമ്മുടെ മലയാള സിനിമാ പ്രേക്ഷകര്‍ എന്ന് പറയുന്ന തെണ്ടികളില്‍ ഭൂരിഭാഗവും പ്രമോഷനില്‍ വീഴുന്ന കഴുതകളാണ്. ഇപ്പോഴത്തെ സാറ്റ്‌ലൈറ്റ് റേറ്റ് ,ഓവര്‍സീസ്‌ ഷെയര്‍ ഒക്കെ വെച്ച് തത്കാലം ആ ചെറ്റകളെ നമുക്ക് വലിയ ആവശ്യം ഒന്നുമില്ല .പക്ഷേ, ഭാവിയില്‍ സാറ്റ്‌ലൈറ്റ് റേറ്റ് ചാനല്‍ തെണ്ടികള്‍ നിജപ്പെടുത്തുകയും , ഓവര്‍സീസ്‌ മാര്‍ക്കറ്റില്‍ നമ്മുടെ പടം ക്യൂ നിന്ന് കാണുന്ന ഹമുക്കുകള്‍ പണി പോയി നാട്ടില്‍ വന്നു തെണ്ടി തിരിയുകയും ചെയ്യുന്ന യൊരു അവസ്ഥയും നമ്മള്‍ മുന്‍കൂട്ടി കാണണം. അന്ന് നമുക്ക് നാട്ടിലുള്ള വൃത്തികെട്ടവന്മാര്‍ കാശ് മുടക്കി തിയറ്ററില്‍ കയറിയാലേ കഞ്ഞി കുടിക്കാന്‍ പറ്റു. എന്ന് വെച്ച് മോന്‍ പേടിക്കുകയൊന്നും വേണ്ട .നമ്മുടെ നാട്ടിലെ മണ്ടന്മാരെ ഇക്കാലത്ത് തിയറ്ററില്‍ കയറ്റുന്നത് വളരെ സിമ്പിളാണ് . അതിനേക്കാള്‍ എളുപ്പമാണ് നിനക്ക് അവന്മാരുടെ മനസ്സില്‍ സുപ്പര്‍ താരം എന്ന നിലയില്‍ കയറി പറ്റുന്നത്. എന്റെ കാര്യം തന്നെ നോക്ക് . പത്ത് മുപ്പത്തിയഞ്ച് കൊല്ലങ്ങളായി ഈ എന്നെ അവന്മാര്‍ അഭിനയ സമ്രാട്ട് , അഭിനയ ചക്രവര്‍ത്തി ,മൈന്യൂട്ട് അക്ട്ടിങ്ങിന്റെ വാപ്പ എന്നൊക്കെ വിളിക്കണമെങ്കില്‍ അവന്മാരുടെ വിവരം എത്ര ഉണ്ടാകുമെന്ന് .അതാണ്‌ ഞാന്‍ പറഞത് സംഗതി സിമ്പിളാണ്

ഇന്നലെ പെരിങ്ങമലയ്ക്ക് ഡ്രൈവ് ചെയ്തു വരുമ്പോള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ക്ക് വേണ്ടി ചെയ്യേണ്ട ചില പൊടികൈയ്യുകള്‍ വാപ്പിച്ചി കണ്ടു വെച്ചിട്ടുണ്ട്. ഓര്‍മ്മ വരുന്ന മുറയ്ക്ക് ഒന്നേ രണ്ടേ എന്ന് പറയാം . കുറിച്ച് വെച്ച് ഇന്ന് തന്നെ വേണ്ടത് ചെയ്തു തുടങ്ങിക്കോ

1 ) നിന്റെ ഓള്‍ കേരളാ ഫക്രൂ സാല്‍മോന്‍ ഫാന്‍സ്‌ അസോസിയേഷന്‍കാരോട് ഒന്ന് കൂടെ ഉഷാറായി നില്‍ക്കാന്‍ പറയണം. ഓണ്‍ലൈന്‍ കമ്യൂണിറ്റികളില്‍ അവന്മാരുടെ ശക്തമായ സാന്നിധ്യം എപ്പോഴും ഉണ്ടാകണം. മലബാര്‍ രുചി , തെക്കിന്റെ തനിമ ,കിടുങ്ങുന്ന പുതുമ , കൂള്‍ ലുക്കുമായുള്ള നിന്റെ അഭിനയം അങ്ങനെ കുറെ സ്ഥിരം പോയന്റ്കള്‍ അവന്മാരെ പഠിപ്പിച്ചു വെയ്ക്കണം . ഓരോ പടം ഇറങ്ങുന്ന മുറയ്ക്ക് ഇതൊക്കെ എടുത്ത് തിരിച്ചും മറിച്ചും ഇട്ട് പടം ഇറങ്ങി ഒരാഴ്ച്ചയ്ക്കുള്ളില്‍ അത് എന്തോ ഭയങ്കര സംഭവം ആണെന്ന് ഒരു ഫീല്‍ പരത്തിയേക്കണം. അത് വൃത്തിയായി എങ്ങനെ ചെയ്യണം എന്ന് നീ ആ അനീത് തോന്ന്യവസനെ കണ്ടു പഠിക്ക്. മുത്തുച്ചിപ്പി നിലവാരം പോലുമില്ലാത്ത ആ വെളിവിന്‍ മറയത്ത് അവന്‍ ബ്ലോക്ക് ബസ്റ്റര്‍ ആക്കി എടുത്തില്ലേ ?
2 ) ഓണ്‍ലൈനില്‍ ഫാന്‍സിന്റെ ശ്രദ്ധ പ്രധാനമായി വേണ്ട മറ്റൊരു ഏരിയ നിന്റെ പുതിയ പടം ഇറങ്ങുമ്പോള്‍ അവിടെ നടക്കാവുന്ന നിന്റെ പഴയ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആണ്. ഉദാഹരണത്തിന് ഭീകരം ഇറങ്ങുമ്പോള്‍ ഓണ്‍ലൈനില്‍ വരുന്ന റിവ്യൂ/വാര്‍ത്ത എന്നിവയില്‍ ഏതെങ്കിലും തെണ്ടി അലുക്കുലുത്ത് റസ്റ്ററന്റ് ഒരു കുതറ പടമായിരുന്നത് കൊണ്ട് ഭീകരത്തിലും വലിയ പ്രതീക്ഷ ഒന്നും വേണ്ടന്നോ, അലുക്കുലുത്ത് റസ്റ്ററന്റ്നെക്കാള്‍ തറ പടമാണ് ഭീകരം എന്നോ ഒക്കെ വിളിച്ചു പറയാന്‍ സാധ്യതയുണ്ട്.ചാടിക്കയറി അലുക്കുലുത്തിനെ മഹത്തായ പടം എന്ന് വാഴ്ത്തരുത് എന്ന് ഫാന്‍സ്‌ തെണ്ടികളോട് പ്രത്യേകം പറയണം.അത് കഴിഞ്ഞ കഥ.ആ പടത്തിന് മാക്സിമം മണ്ടന്മാരെ പറ്റിച്ചു തിയറ്ററില്‍ കയറ്റി നമ്മള്‍ കാശുണ്ടാക്കി കഴിഞ്ഞു.ഇനി അതിനെ വിട്ടേക്ക് ഭീകരം അല്ലെങ്കില്‍ പുതിയ പടം ഏതാണോ അത് ഹിറ്റാക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം.അതിന് രണ്ടു തരത്തിലെ സമീപനമാണ് നിഷ്പക്ഷ പ്രേക്ഷകര്‍ എന്ന മുഖമൂടി അണിഞ്ഞ നിന്റെ ഫാന്‍സ്‌ ചെയ്യേണ്ടത്. ഒരു കൂട്ടര്‍ അലുകുലുത്ത് റസ്റ്റോറന്റ് അലമ്പ് പടമായിരുന്നു എന്ന് അങ്ങ് സമ്മതിച്ചു കൊടുത്തേക്കുക (വല്ലപ്പോഴും അവര്‍ക്കും കിട്ടട്ടെ സത്യം പറഞ്ഞ സന്തോഷം ). പക്ഷെ ഭീകരം പ്രതീക്ഷകള്‍ നല്‍കുന്ന ,പുതുമകള്‍ കുത്തി നിറച്ച ഭയങ്കര പടമാണ് എന്നും അവര്‍ തന്നെ പറയുക. ഇനി രണ്ടാമത്തെ കൂട്ടര്‍ സ്വീകരിക്കേണ്ടത് 'ഇത് എത്രനാളായി ഈ അലുകുലുത്ത് റസ്റ്റോറന്റ് എന്ന പടത്തിനെക്കുറിച്ച് തന്നെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് . ബോറടിച്ചു ചാകുന്നു ഭായി.പുതിയ പടത്തിന്റെ കാര്യങ്ങള്‍ പറയു ' എന്ന മട്ടില്‍ നിരന്തരം അഭിപ്രായങ്ങള്‍ പറയണം. കുറച്ചു കഴിയുമ്പോള്‍ ഭൂരിഭാഗം മണ്ടന്മാരും അലുക്കുലുത്ത് കൂറയായിരുന്നു എന്ന സത്യം മറക്കും. ഭീകരത്തിന്റെ പ്രമോഷനുകളില്‍ കണ്ണ് മഞ്ഞളിച്ചു തിയറ്ററില്‍ ഇടിച്ചു കയറുകയും ചെയ്യും. അത്മാഭിമാനമോ , സ്വന്തമായ തീരുമാനങ്ങളോ കാലണയ്ക്ക് കയ്യിലില്ലാത്ത ഈ ഭൂരിഭാഗത്തിലാണ് നമ്മുടെ കഞ്ഞി കുടി
3 )ഇനി പറയാന്‍ പോകുന്ന പോയന്റ് അല്‍പ്പം രഹസ്യമാണ് . ഈ പെണ്ണുങ്ങളെ വഴിതെറ്റിക്കാന്‍ ഇറങ്ങുന്ന മഹിളാ ലഹള, വനജ , ഗ്രഹാന്തകി തുടങ്ങിയ മാസികകളുടെ സ്പെഷ്യല്‍ ഫീച്ചറുകള്‍ കൈകാര്യം ചെയ്യുന്ന ജന്തുക്കളെ കലാ കാലത്ത് ഡ്രൈവര്‍ ബെന്നി ചാക്കിട്ട് കൊണ്ട് വരും .നിന്റെ ബാല്യകാല സ്മരണകള്‍ , ഭാര്യുമായുള്ള ബന്ധം , അവളെ നീ അടുക്കളയില്‍ സഹായിക്കാറുണ്ടോ, അവള്‍ നിന്റെ സിനിമകള്‍ കണ്ടിട്ട് വിമര്‍ശിക്കാറുണ്ടോ തുടങ്ങിയ സ്ഥിരം കുറെ വിഴിപ്പ് ചോദ്യങ്ങള്‍ കാണും അവന്മാരുടെ അല്ലെങ്കില്‍ അവളന്മാരുടെ കയ്യില്‍ . അതിനൊക്കെ മധുരതരം , ഞങ്ങള്‍ ഇപ്പോഴാണ് ശരിക്കും പ്രണയിച്ചു തുടങ്ങിയത് , സമയം കിട്ടുമ്പോള്‍ ഒക്കെ ഞാന്‍ പാചകം ചെയ്യാറുണ്ട് , അവളാണ് എന്റെ ഏറ്റവും വലിയ ക്രിട്ടിക് എന്നൊക്കെ ക്രമപ്രകാരം കണ്ണില്‍ ചോരയില്ലാതെ അടിച്ചു വിടുക .എന്നിട്ട് ഇന്റെര്‍വ്യൂ ബുദ്ധിപൂര്‍വ്വം നീയും ബ്രിഗേഡിയര്‍ ഭരത് മെഗാ സ്റ്റാര്‍ അങ്കിളിന്റെ മകന്‍ നിര്‍വാണുമായിയുള്ള ബന്ധത്തിലേക്ക് കൊണ്ട് വരിക . മിക്കവാറും തെണ്ടികള്‍ ആ ചോദ്യം താനേ ചോദിക്കും. ചോദിച്ചില്ലെങ്കില്‍ നിന്റെ പുതിയ പടത്തിന്റെ മ്യൂസിക് കേട്ടിട്ട് മെഗാ സ്റ്റാര്‍ അങ്കിളോ നിര്‍വാണോ വിളിച്ചിരുന്നു എന്നോ മറ്റോ കഷ്യ്വലായി പറയുക .എല്ലിന്‍ കഷ്ണം കണ്ട പട്ടികള്‍ ചാടി വീണോളും . ഈ ചോദ്യത്തിന്റെ ഉത്തരം വളരെ ശ്രദ്ധിച്ച് വേണം കൊടുക്കാന്‍ . നിങ്ങള്‍ തമ്മില്‍ അങ്ങനെ സ്ഥിരമായി കാണാറോ സംസാരിക്കാറോ ഇല്ലെങ്കിലും പരസ്പരം ഒടുക്കത്തെ ആത്മബന്ധമാണ് എന്നും ഒരാള്‍ക്ക് കൈത്താങ്ങും മറ്റെയാള്‍ക്ക് മുട്ട് താങ്ങും ഒക്കെയാണ് നിങ്ങള്‍ എന്നും ഒക്കെ വേണം അച്ചടിച്ച് വരാന്‍. ഞാനും ബ്രിഗേഡിയര്‍ അങ്കിളും അങ്ങനെ കാലാ കാലമായി ജനങ്ങളെ പുളകിതരാക്കുന്നത് നീ കണ്ടിട്ടുള്ളതല്ലേ ? നമ്മുടെ മലയാളി കൊണാപ്പന്‍മാര്‍ക്ക് എന്താണ് എന്ന് അറിയില്ല ഇതൊക്കെ വലിയ കാര്യമാണ് . പെണ്ണുങ്ങള്‍ക്ക്‌ പിന്നെ ഈ ലേഖനം അങ്ങോട്ട്‌ വായിച്ചു കഴിഞ്ഞാല്‍ നിങ്ങളെ രണ്ടാളെയും സ്നേഹിച്ചു കൊല്ലാതെ ഉറക്കം വരില്ല .ഇന്നല്ലെങ്കില്‍ നാളെ ആ ചെക്കനും സിനിമയില്‍ നായകനായി വരും . സിനിമകള്‍ ഇറങ്ങുമ്പോള്‍ കടുത്ത മത്സരം നിങ്ങള്‍ തമ്മിലും നിങ്ങളുടെ ഫാന്‍സുകള്‍ തമ്മിലും നിലനില്‍ക്കുന്നു എന്നും അല്ലാത്തപ്പോ നിങ്ങള്‍ ചക്കരയും ഈച്ചയും ആണെന്നും ഒക്കെ പ്രചരിപ്പിക്കുന്നതിന്റെ ഗുണം കഴിഞ്ഞ കുറെ കൊല്ലങ്ങളായി ഞാനും അങ്കിളും അനുഭവിച്ചു കൊണ്ടിരിക്കുന്നു .നിങ്ങളുടെ കാര്യത്തിലും അതിനുള്ള ഒരു അടിത്തറയാണ് ഇത്.

തത്കാലം ഇതൊക്കെ ചെയ്ത് തുടങ്ങു . പിന്നെ ദാണ്ടേ ഇപ്പൊ ഫേസ്‌ബുക്കില്‍ ഒരു അപ്ഡേറ്റ് കണ്ടു .എന്റെ പുതിയ പടം സണ്‍ഗ്ലാസാനയുടെ സ്റ്റില്‍ നിന്റെ അക്കൌണ്ടില്‍ കൊടുത്തിട്ട് ഹൌ മെനി ലൈക്ക്സ്സ് എന്ന് ചോദിക്കേണ്ട വല്ല കാര്യവും നിനക്കുണ്ടായിരുന്നോ ? ഇനി അങ്ങനെ ചെയ്‌താല്‍ തന്നെ ഒന്നുകില്‍ കമന്റുകള്‍ ശ്രദ്ധിക്കണം . അല്ലെങ്കില്‍ 'പൊളിച്ചടുക്കി ', 'എ കെ ഇക്ക ഈസ്‌ ബാക്ക്', 'ഉഗ്രന്‍ എന്റര്‍ടെയ്നര്‍' എന്നൊക്കെ പറയിക്കാന്‍ കുറെയെണ്ണത്തിനെ ഒരുക്കി നിറുത്തിയിട്ട്‌ വേണ്ടേ ഇതൊക്കെ ചെയ്യാന്‍ ? രണ്ടായിരത്തി എട്ട് മുതല്‍ ഇങ്ങോട്ടുള്ള കണക്ക് മര്യാദക്ക് നോക്കിയാല്‍ നോക്കിയാല്‍ അകെ പറയാന്‍ ഒരു റാഞ്ചിയെട്ടനും ചെക്കുത്താനും , നല്ല ബെസ്റ്റ് അഭിനേതാവും ഒഴിച്ച് നിറുത്തിയാല്‍ ഏതാണ്ട് മുപ്പതോളം പടങ്ങള്‍ പാളീസാക്കി റെക്കോര്‍ഡ് ഇട്ടവനാണ് നിന്റെ വാപ്പിച്ചി എന്നെങ്കിലും നീ ഓര്‍ക്കണ്ടേ ? വര്‍ഷം പിന്നെയും പുറകോട്ട് പോയാല്‍ ലിസ്റ്റ് പിന്നെ ഇന്നൊന്നും തീരില്ല. ജോക്കര്‍ രാജ , ഫിഫ്റ്റി ഫിഫ്റ്റി ഇതൊക്കെ വിജയിച്ചത് എന്റെ കഴിവാണ് എന്ന് ഞാന്‍ പോലും ധൈര്യമായി പറയില്ല .അങ്ങനെയുള്ള എന്റെ പുതിയ പടം , അതും ആ കോണി അന്തോണിയെപ്പോലൊരുത്തന്‍ സംവിധാനം ചെയ്ത സാധനം , അതിന്റെ സ്റ്റില്‍ എടുത്ത് ഫേസ്‌ബുക്കില്‍ കയറ്റി വഴിയെ പോണവനൊക്കെ കയറി എന്റെ തന്തക്കു വരെ വിളിച്ചിട്ട് പോകാനുള്ള അവസരം ഉണ്ടാക്കി കൊടുക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ? ടെക്നോളജി അറിയാവുന്ന നിങ്ങള്‍ പുതിയ പിള്ളേര്‍ക്ക് ഇതൊക്കെ ഞാന്‍ പറഞ്ഞു തരണം എന്ന് വന്നാല്‍ കഷ്ടമാണ് . എന്തായാലും തത്കാലം നിറുത്തുന്നു.. ഇനി സെന്‍ട്രി ഓഫ് പെരിങ്ങമലയില്‍ ഷൂട്ട്‌ ചെയ്യാനുള്ളത് എന്റെ ഒരു കോമഡി രംഗമാണ് ആണ്. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചല്ലേ അത് പറ്റു. അല്ലാതെ പത്തു പേര്‍ കാണുന്ന സ്ഥലത്ത് വെച്ച് ഞാന്‍ കോമഡി കാണിച്ചാല്‍ , തിയറ്റര്‍ മുതലാളിമാരുടെ കയ്യില്‍ നിന്ന് നമ്മള്‍ വാങ്ങുന്ന അഡ്വാന്‍സ് പോലെ കൂവലും ചിലപ്പോ അഡ്വാന്‍സ് ആയി തന്നെ കിട്ടി ഏന്നു വരും. ആളൊഴിഞ്ഞ ഒരു ലൊക്കേഷന്‍ കിട്ടി എന്ന് സംവിധായകന്‍ വന്നു പറഞ്ഞിട്ട് പോയി. അര മണികൂര്‍ നേരം കൂടി അവിടെ ആള്‍ സഞ്ചാരം കാണില്ല എന്നാണു പറയുന്നത്. ഒരു അന്‍പത്തി രണ്ടാമത്തെ ടെയ്ക്കില്‍ എങ്കിലും വാപ്പിചിയുടെ ഈ സീന്‍ ഒക്കെയാക്കി തരണേ എന്ന് മോന്‍ പ്രാര്‍ത്ഥിക്ക്

അടുത്ത മെയില്‍ നാളെ

സ്നേഹപൂര്‍വ്വം

അഭിനയ സമ്രാട്ട് ഡോക്റ്റര്‍ ഇക്ക സോറി വാപ്പിച്ചി

Friday, August 17, 2012

പത്മനാഭനും , സിംഹാസനവും പിന്നെ ചില ഊളകളും

തിരുവനന്തപുരത്ത് പത്മനാഭന്‍ സ്വല്‍പ്പം കാശുകാരനായി എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ചില പൊന്ന് മോന്‍മാര്‍ക്ക്  പഴയ വരട്ടു ചൊറി വീണ്ടും പൊട്ടി ഒലിച്ച് തുടങ്ങിയതാണ്‌ .
ആദ്യത്തെ മേഘനാദം മുഴക്കിയത് സാഖാവ് മാമയായിരുന്നു (അങ്ങേരിപ്പോഴും സഖാവ് തന്നയാണ് എന്ന് വിശ്വസിക്കുന്നു ). ക്ഷേത്രത്തിലെ നിധി കമ്പ്ലീറ്റ് മാര്‍ത്താണ്ഡ വര്‍മ്മ (2012 ) പായസ പത്രത്തില്‍ അടിച്ചോണ്ട് പോവുകയായിരുന്നു എന്നും , താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അതിനെക്കുറിച്ച് പരാതി നല്‍കിയ ക്ഷേത്രം ജീവനക്കാരനെ തിളച്ച  വെള്ളം , ആസിഡ് അങ്ങനെ എന്തോ ഒഴിച്ച് കൊല്ലാന്‍ ഒരു ശ്രമം നടത്തി എന്നും മാമാ കയറി ഒരു കാച്ച്. വിവരമുള്ളവര്‍ അധികം ഒന്നുമില്ലെങ്കിലും അവശേഷിച്ചവരില്‍ ചിലര്‍ 'അങ്ങനെ ഒരു പരാതി കിട്ടിയിട്ടും, വധശ്രമം നടന്നു എന്ന് അറിഞ്ഞിട്ടും അതിനെ കുറിച്ച് അന്വേഷിക്കാതെ മുഖ്യമന്ത്രി ഏത് ചോര ചാല് നീന്താന്‍ പോയിരിക്കുകയായിരുന്നു ?' എന്ന് ചോദിച്ചപ്പോള്‍ മാമ നേരെ പോയി സുഖചികിത്സക്ക് അഡ്മിറ്റ്‌ ആയി. അന്ന് തുടങ്ങിയ ശീലമാണ് വിവരക്കേടുകള്‍ പറഞ്ഞു ഉത്തരം മുട്ടുക , സ്വയം കുരുക്കിയ കുരുക്ക് സ്വന്തം കഴുത്തില്‍ തന്നെ മുറുകുക എന്നീ അവസ്ഥകളില്‍ സുഖ ചികിത്സക്ക് അഡ്മിറ്റ്‌ ആവുക എന്ന പരിപാടി. അത് ഇന്നും തുടരുന്നു . (സുഖ ചികിത്സാ വിധിയില്‍ തലക്ക് തളം എന്ന രീതി ഉണ്ടോ ആവോ ? ഡോക്ടര്‍മാര്‍  ഉണ്ടെങ്കില്‍ പറഞ്ഞു തരിക . വെറുതെ അറിഞ്ഞിരിക്കാം. ചിലര്‍ക്ക് ആ വിധി ഉപദേശിക്കുകയും ചെയ്യാം ).

മാമയുടെ പ്രശ്നങ്ങള്‍ ക്യാമറ കാണുമ്പൊള്‍ ഉള്ളതാണ് എന്ന് സമാധാനിക്കാം. പക്ഷേ മലയാളം ബ്ലോഗുകളില്‍ ചില ക്ഷുദ്ര ജീവികള്‍ ഉണ്ട് . സ്വന്തം മനസ്സിലെ മാലിന്യങ്ങള്‍ക്ക്‌ അത്തറിന്റെ സുഗന്ധം ആണെന്ന് പറഞ്ഞു നടക്കുക മാത്രമല്ല  ബുദ്ധിജീവി എന്ന ലേബല്‍ നെറ്റിയില്‍ ഒട്ടിച്ച് ആ മാലിന്യങ്ങള്‍ പ്രസാദമായി മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യാനും ശ്രമിക്കും .അത്തരത്തിലുള്ള ഒരു ലേറ്റസ്റ്റ് ഊളന്‍ എഴുതിയ ഒരു സിനിമാ നിരൂപണം ഇന്നലെ വായിക്കാനിടയായി . അതിന്റെ അനന്തര ഫലമാണ്‌ ഈ   പോസ്റ്റ്‌ .

സിംഹാസനം എന്ന ഷാജി കൈലാസ് സിനിമയാണ് പ്രസ്തുത ഊള-മൂള (ബുദ്ധിജീവി എന്ന ബ്ലോഗിലെ ക്ഷുദ്ര ജീവി വര്‍ഗ്ഗത്തിന്  ഞാന്‍ കോയിന്‍ ചെയ്ത വാക്കാണ് . ഇഷ്ട്ടപ്പെടാത്തവര്‍ കഷ്ട്ടപ്പെട്ട്  പോവുകയേ ഉള്ളു .) സ്വന്തം മനസിലെ മാലിന്യ കൂമ്പാരത്തില്‍ ഇട്ടു നിരൂപിക്കാന്‍ ശ്രമിച്ചിരിക്കുന്നത് . സിനിമ എന്നത് പ്രാഥമികമായി ഒരു വിനോദ ഉപാധിയാണ് എന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധം ജന്മനാ ബോധമില്ലാത്ത ഇത്തരക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. സിനിമയുടെ ചുക്കും ചുണ്ണാമ്പും അറിയാത്ത ഈ ഊള-മുള നിരൂപണത്തിന് വിഷയമാക്കിയിരിക്കുന്നത് അതിനെ നാലഞ്ചു രംഗങ്ങളും  സംഭാഷണങ്ങളും  ആണ്. പ്രിഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രം രാജകുമാരനാണ് എന്നാണ് കഥയില്‍ . ആ കഥാപാത്രം ഒരു ആചാരത്തിന്റെ ഭാഗമായി പൂണൂല്‍ ധരിക്കുന്ന രംഗത്തിനെ കമ്പ്ലീറ്റ് വലിച്ച് കീറിയിട്ടുണ്ട് നിരൂപണത്തില്‍ . ജനാധിപത്യ വ്യവസ്ഥയുടെ നേരയുള്ള വെല്ലുവിളിയാണ്  കഥയില്‍ യുവരാജാവിന്റെ സ്ഥാനാരോഹണ ചടങ്ങ് ( ആ സിനിമ ഇറങ്ങിയ ദിവസം ഉമ്മന്‍ ചാണ്ടി രാജിക്കത്ത് എഴുതുകയും പിന്നെ ഷാജി കൈലാസ് തത്കാലം താന്‍ ഭരിച്ചോ , രാജാവിന്‌ വേണ്ടി മാറി കൊടുക്കെണ്ടാപ്പോള്‍ ഞാന്‍ പറയാം എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആ കത്ത് പോക്കറ്റില്‍ ഇട്ടു തുടര്‍ന്ന് ഭരിക്കുകയും ചെയുകയാണ് എന്ന ഭയങ്കര സത്യം മനോരമ ഓണ്‍ലൈനില്‍ വന്നിരുന്നല്ലോ ) എന്ന് പറഞ്ഞു വെയ്ക്കുന്ന ലേഖനം പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയെക്കുറിച്ച് ഓര്‍ത്ത്‌ ആവേശം കൊണ്ട് സഹിക്ക വയ്യാതെ മുള്ള് മുരുക്കില്‍ വലിഞ്ഞു കയറുന്നതും ഉണ്ട് 

 ആവേശം മൂത്ത് വായില്‍ തോന്നിയത് എഴുതിയ ആ ഊള പക്ഷെ പൂണൂല്‍ പൊട്ടിച്ചത്  കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി എന്നേ പറയുന്നുള്ളൂ . അദ്ദേഹത്തിന്‍റെ പേര് ഇ എം ശങ്കരന്‍ എന്നോ വെറും ഇ എം എസ് എന്നോ അല്ലാത്തതിനാല്‍ മുഴുവന്‍ പേര് പറയേണ്ടി വന്നാല്‍ തന്റെ മാലിന്യ വിതരണം തുടക്കത്തിലേ പാളും എന്ന് മനസിലാക്കാനുള്ള വിവേകം ആരെങ്കിലും അടുത്തിരുന്ന് പറഞ്ഞു കൊടുത്തതവാനാണ് സാധ്യത.  പൂണൂല്‍ പൊട്ടിച്ച മഹാന്‍ പേരിന്റെ അറ്റത്തുള്ള നമ്പൂതിരിയുടെ പാട് മായ്ക്കാന്‍ മരണം വരെ തയ്യാറായില്ല എന്ന വസ്തുത പുറത്തു പറയാന്‍ പറ്റുമോ ? ആചാരങ്ങളെ വിമര്‍ശിക്കുന്ന ഈ ഊള മഹത് ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിയുടെ മുഴുവന്‍ പേര് ഇ എം എസ് നമ്പൂതിരിപ്പാട് എന്നാണെന്ന് പറയേണ്ടി വരികയും  അനുബന്ധമായി എന്നെപ്പോലെ ആരെങ്കിലും ഇതേ വ്യക്തി പൂര്‍ണ്ണം , സഹസ്രം , ലക്ഷം അങ്ങനെ പല കുംഭങ്ങള്‍ കൊണ്ടുള്ള ആചാരങ്ങള്‍ക്കും തല വെച്ച്  ചിരിച്ചോണ്ട് ക്യാമറയ്ക്ക് പോസ് കൊടുക്കുകയും പിന്നെ അതിനെ ബൌദ്ധികമായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു കൂവല്‍ വാങ്ങുകയും ചെയ്തിട്ടുണ്ട് എന്ന് പറയകുയും കൂടി ചെയ്‌താല്‍ പണി പാളിയില്ലേ?

ഇ എം എസ് പേരിലെ നമ്പൂതിരിപ്പാട് മായ്ക്കാത്തതിലോ സഹസ്ര /ലക്ഷ കുംഭത്തില്‍ പങ്കെടുത്തതിലോ എനിക്ക് യാതൊരു പരാതിയും ഇല്ല . ഓരോ ആളുകള്‍ അവര്‍ വിശ്വസിക്കുന്ന ആചാരത്തിനെ   അല്ലെങ്കില്‍ പതിവിനെ പിന്തുടരുന്നു . അതിനുള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ ഉണ്ട് . അത്തരത്തില്‍ വിശ്വാസങ്ങള്‍ ഉള്ള ഒരു കഥാപാത്രമാണ് സിംഹാസനത്തിലെ നായകന്‍ എന്ന് കാണുകയാണ് വിവരമുള്ളവന്‍ ചെയ്യേണ്ടത് . പിന്നെയും നിര്‍ബന്ധമാണെങ്കില്‍ അകെ നോക്കേണ്ടത് പൂണൂല്‍ , രാജ്യാഭിഷേകം ഇതൊക്കെ മാത്രമാണ് മഹത്തരം മറ്റെല്ലാ വിശ്വാസങ്ങളും/ആചാരങ്ങളും തെറ്റാണ് എന്ന് ആ സിനിമയില്‍ പറയുന്നുണ്ടോ എന്ന് മാത്രമാണ് . പക്ഷെ ഈ നിരൂപക ഊള-മൂളകളുടെ ലക്‌ഷ്യം സിനിമയെ/സമൂഹത്തെ ഉദ്ധരിക്കുകയല്ല . മറ്റൊരുത്തന്റെ ആചാരം അനാചാരമാക്കി സ്വന്തം വിശ്വാസങ്ങളെ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുക എന്നാണ്.എടുത്ത പടമെല്ലാം പതിനാലു നിലയില്‍ പൊട്ടി നട്ടം തിരിഞ്ഞു നില്‍ക്കുന്ന ഷാജി കൈലാസിന്റെ പടത്തില്‍ സന്ദേശം തിരയുകയാണ് എന്ന ഭാവത്തില്‍ നിരൂപണം എന്ന പേരിലെ മാലിന്യങ്ങള്‍ പടയ്ക്കുന്ന ഇവനോക്കെയാണ് എന്നെ സംബദ്ധിച്ച് കാളകൂട   വിഷം 


കോടിക്കണക്കിന് രൂപ മുടക്കി ഇറക്കുന്ന സിനിമകളുടെ പിന്നിലെ നിര്‍മാതാക്കള്‍ക്ക് ലാഭം അല്ലെങ്കില്‍ കറുപ്പ് വെളിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ വഴിയുള്ളൂ. ഇനി ലാഭം വേണ്ടാത്ത ഒരു നിര്‍മ്മാതാവാണ് ഷാജി കൈലാസിനെ ഈ പടം ഏല്‍പ്പിച്ചത് എന്ന് തന്നെയിരിക്കട്ടെ . സിംഹാസനത്തിലും , ആറാം തമ്പുരാനിലും ഒക്കെ മാടമ്പികളായ നായകന്മാര്‍ , ആചാരങ്ങള്‍ ഇതൊക്കെ ചിത്രീകരിച്ച ഷാജി , കമ്മീഷണര്‍ , ഏകലവ്യന്‍ , ശിവം തുടങ്ങിയ സിനിമകളില്‍ മാടമ്പി അല്ലെങ്കില്‍ ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന വില്ലന്മാരെ നേരിടുന്ന സാധാ മുതല്‍ കമ്മീഷണര്‍ വരെയുള്ള നായകന്മാരെയും മലയാള സിനിമയ്ക്ക് കൊടുത്തിട്ടുണ്ട്. ഷാജിയുടെ ഇന്നോളമുള്ള സിനിമകളിലെ ഏറ്റവും നല്ല വില്ലന്മാരില്‍ ഒന്ന് മഠം ,ഹൈന്ദവ  ഭക്തി , വേദം ഇതൊക്കെ കച്ചവടമാക്കിയ അമൂര്‍ത്താനന്ദ സ്വാമികളും അതൊന്നും ഈ നിരൂപകന്‍ തൊലിയന്‍ ക്ണാപ്പന്റെ കണ്ണില്‍ പെടില്ല. കാരണം അവയൊക്കെ പറഞ്ഞാല്‍ അവന് ഉദ്ദേശിച്ച വിഷം തുപ്പാന്‍ സാധിക്കില്ലല്ലോ 


സിംഹാസനം വെറും ഒരു തേര്‍ഡ് ക്ലാസ് മസാല പടമാണ് .അതില്‍ പോലും സംവിധായകന്‍ അനാചാരങ്ങളെ പ്രമോട്ട് ചെയ്യാനും , ജനാധിപത്യത്തെ വെല്ലുവിളിക്കാനും ശ്രമിക്കുന്നു എന്ന് ആരോപിക്കുന്ന ഈ മൈകുണാപ്പന്‍ ഒക്കെയല്ലേ സത്യത്തില്‍ നമ്മുടെ സമൂഹത്തില്‍  (ചുരുങ്ങിയ പക്ഷം കാശ് മുടക്കി സിനിമ കണ്ടിട്ട് കയ്യടിച്ചോ കാറി തുപ്പിയോ ആ സിനിമയുടെ ആസ്വാദന നിലവാരത്തോടു പ്രതികരിക്കുന്ന പ്രേക്ഷരില്‍ എങ്കിലും ) വിഷം പരത്തുന്ന ജന്തുക്കള്‍ ? അതെ എന്ന് ഞാന്‍ തീര്‍ത്ത് പറയുന്നു .കാരണം ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്നവര്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്തുക എന്ന ഉദ്ദേശം ശുദ്ദമെങ്കില്‍ ഈ ഊളയൊക്കെ ജാധിപത്യ വ്യവസ്ഥയെ അംഗീകരിക്കുന്നു എന്ന് തിരഞ്ഞെടുപ്പില്‍ വാക്കാലും , എഴുത്താലും ഉറപ്പു നല്‍കിയിട്ട് ഈ നാട്ടിലെ പൌരന്മാരെ  തന്നെ വഴിയിലിട്ട്‌ വെട്ടിയും , ചവിട്ടിയും ഒക്കെ കൊലപ്പെടുത്തുന്ന  രാഷ്ട്രീയ പാര്‍ട്ടികളുടെ മാടമ്പിത്തരത്തിന് എതിരെ ശബ്‌ദം ഉയര്‍ത്തിയേനെ. അത് ചെയ്യില്ല ഈ ഊള -മുള . അവന്റെ പിടുക്ക വിറയ്ക്കും . പകരം അവന്‍ , കണ്ട കോളിന് ആനി പോലും കാശ് മുടക്കി ടിക്കറ്റ് എടുത്ത് പോകാന്‍ ചാന്സില്ലത്ത സിനിമകള്‍ എടുക്കുന്ന ഷാജി കൈലാസിനെ അവലോകനം ചെയ്ത്, ആളുകളുടെ മനസ്സില്‍ മതം/ജാതി ഇതിന്റെയൊക്കെ വിഷം കുത്തി വെയ്ക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും

പിന്നെ ഈ ക്ഷുദ്ര ജീവിയുടെ നിരൂപണ വിഷത്തില്‍ അവലോകനത്തിന് വിധേയമാകുന്നത് സിംഹാസനത്തിലെ 'പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ഇപ്പോഴും അവിടെ സുരക്ഷിതമായി ഇരിക്കുന്നത് തിരുവതാന്കൂര്‍ രാജാ വശം ശാസ്ത്രങ്ങളിലും /ആചാരങ്ങളിലും ഒക്കെ അടിയുറച്ച് വിശ്വസിച്ചത് കൊണ്ടാണ്' എന്ന  ഡയലോഗ് ആണ് .ശരി ഇനി അങ്ങോട്ട്‌ വായിക്കുമ്പോള്‍ പുങ്കന്‍ രാജാകുമ്പത്തിനെ കമ്മ്യൂണിസ്റ്റ്കാരോ  അല്ലെങ്കില്‍ മിനിമം വല്ലഭായി പട്ടേലോ ആ നിധി അവിടെ തന്നെ തരിമ്പും തൊടാതെ വെയ്ക്കാന്‍ വിവശര്‍ ആക്കുകയായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന ചരിത്ര സത്യം നമ്മുടെ മുഖത്തോട്ട് എറിഞ്ഞു തരും എന്ന് പ്രതീക്ഷിച്ചു. എവിടെ . നിധി അവിടെ തന്നെ തരിമ്പും മാറാതെ കാലങ്ങളായി ഇരിക്കുന്നതിനെക്കുറിച്ച് ആ തൊലിപ്പന് ഒന്നും പറയാനില്ല. പറയാനുള്ളത് ആ നിധി അവിടെ വന്നതിനു പിന്നില്‍ കിങ്ങിലെ മമ്മൂട്ടി  മോഡല്‍ ഇന്ത്യയുടെ ആത്മാവിന്റെ ഡയലോഗ് ആണ് . ലക്ഷം കോടിക്ക് മുകളില്‍ മതിപ്പുള്ള നിധി  അവിടെ വന്നതിനു പിന്നില്‍ കുഞ്ഞുങ്ങളെ വിറ്റ അമ്മമാരുടെയും , പാടത്തും പറമ്പിലും പണിയെടുത്ത പാവങ്ങളുടെയും കണ്ണീരിന്റെയും , ചോരയുടെയും കഥകള്‍ ഉണ്ടത്രേ . അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ പോട്ടെ ആയി രാജ വംശത്തിന്റെ കാലം മുതല്‍ കരം ചുമഴ്ത്തി പിരിച്ച നിധിയാണ്‌ അത് എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. കാരണം അത്രയും വലിയ ഒരു നിധി കരമായി  കൊടുക്കാന്‍ ശേഷിയുള്ള സാധാരണ ജനത(പിഴിഞ്ഞിട്ടാണെങ്കിലും  ചാറ് വരാനുള്ള ശ്രോതസ്സ് വേണമല്ലോ ) തിരുവതാകൂര്‍ , അതിനു മുന്‍പുള്ള വേണാട് , ആയിക്കുടി എന്നീ രാജ്യങ്ങളില്‍ ഉള്ളതായി ചരിത്രമില്ല. ചരിത്രം എന്ന് ഉദ്ദേശിച്ചത് നമ്മുടെ ചിത്രകാരന്‍ ചാര്‍വകന്‍ എന്നിവരെ പോലെയുള്ളവര്‍ ക്വാട്ട്  ചെയ്യുന്ന ഉഡായിപ്പ് ചരിത്രകാരന്മാര്‍ എഴുതിയ ആക്രി പുസ്തകങ്ങള്‍ അല്ല .

 പിന്നെ ഈ നിധി ശേഖരം എവിടുന്ന് വന്നു.ലോജിക്കല്‍ ആയുള്ള ഏക ഉത്തരം , അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലംമുതല്‍ കായംകുളം ,കൊച്ചി തുടങ്ങി സാമൂതിരി വരെയുള്ള രാജ്യങ്ങള്‍ /രാജാക്കന്മാര്‍  ഒക്കെയുമായി യുദ്ധങ്ങള്‍ പലത് നടന്നിട്ടുണ്ട് . ഡച്ചുകാരെ വരെ തോല്‍പ്പിച്ചിട്ടുമുണ്ട് ഈ തിരുവതാങ്കൂര്‍ രാജ വംശം  .യുദ്ധ വിജയത്തിന്റെ ഭാഗം (ബൌന്‍ടി ), എട്ടു വീട്ടില്‍ പിള്ളമാര്‍ തുടങ്ങിയ പ്രതാപികളും, സമ്പന്നരും   ആയ കുടുമ്പക്കാരെ കൂടോടെ പണ്ടാരമടക്കി പിടിച്ചെടുത്ത സ്വത്തുക്കള്‍.പിന്നെ നടയ്ക്കല്‍ കാഴ്ചയായി പല നാടുകളില്‍ നിന്നും വന്ന സമ്പത്തുകളും .  ഇതൊക്കെയാവാം ലക്ഷം കോടിയുടെ മുതല്‍കൂട്ട് . അന്നത്തെ വ്യവസ്ഥ അനുസരിച്ച്  ഇതൊന്നും തെറ്റുമായിരുന്നില്ല.  

തിരുവതാങ്കൂര്‍   രാജ വംശത്തിലെ പിന്‍മുറക്കാര്‍ക്ക് ഈ യുദ്ധങ്ങള്‍ ജയച്ചതിനോ , കുടുമ്പങ്ങള്‍ കുളം തോണ്ടിയതിനോ  ഒന്നുമല്ല ഞാന്‍ ചായ മേടിച്ച് കൊടുക്കുന്നത് . ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുകയും , കേരളം അതിന്റെ ഭാഗമാകുകയും ചെയ്യുന്നത് വരെ പത്മനാഭന്‍ പതിനെട്ട് അടിയില്‍ നീണ്ടു നിവര്‍ന്നു കിടന്നിരുന്നത് രാജ വംശത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ തന്നെയായിരുന്നു . എന്നിട്ടും എന്തേ അവര്‍ ആ നിധി അടിച്ചു മാറ്റിയില്ല ? എന്തായാലും ഇ എം എസ് നമ്പൂതിരി അധികാരത്തില്‍ വരുമ്പോള്‍ ചോദിച്ചു വാങ്ങിക്കാം എന്ന് കരുതിയിട്ടാവില്ല.അതിനാണ് ചായ.
 ഇനി വാദത്തിന് വേണ്ടി  ഈ ഊള -മുള പറഞ്ഞത് പോലെ അടിയാളന്‍മാരെ(ആരാണാവോ ?) പിഴിഞ്ഞ് തന്നെയാണ് ലക്ഷം കോടി ഉണ്ടാക്കിയത് എന്ന് സമ്മതിക്കാം .കരുവേലം (കരം പിരിക്കുന്ന പണം സൂക്ഷിക്കാനുള്ള ഖജനാവ് ), തിരുവാരം (ക്ഷേത്ര സ്വത്തുക്കളുടെ ഖജനാവ് ), ചെല്ലം (രാജാവിന്റെ പേര്‍സണല്‍ അക്കൌണ്ട് ) ഇതൊന്നും തമ്മില്‍ ഒരിക്കലും കൂട്ടി തൊടല്‍ പതിവുണ്ടായിരുന്നില്ല എന്ന കാര്യവും മറക്കാം .അങ്ങനെയാണെങ്കില്‍ ഈ ഊള പറഞ്ഞ താണ ജാതിക്കാരെ തൊട്ടു കൂടത്തവരായി കണ്ടു പീഡിപ്പിക്കുക എന്ന പഴക്കം ഇവിടുത്തെക്കാള്‍ ശക്തമായി ഉണ്ടായിരന്ന കൊച്ചിയിലും കോഴിക്കോടും ഒന്നും ഇത്തരം നിധികള്‍ ഇല്ലാതെ പോയി ? സംഭവത്തിന് കണ്ക്ലൂഷന്‍ ഇനി പറയുന്ന രണ്ടില്‍ ഒന്നാണ്  .ഒന്നുകില്‍ ആചാരങ്ങള്‍/ശാസ്ത്രങ്ങള്‍  എന്നിവയില്‍ അടിയുറച്ച് (അന്ധമായി എന്ന് വേണമെങ്കില്‍ പറഞ്ഞോ ) വിശ്വസിച്ചത് കൊണ്ട് തിരുവതാങ്കൂര്‍ രാജ വംശം ആ നിധി തൊട്ടില്ല.അല്ലെങ്കില്‍ അവര്‍ വളരെ ഡീസന്റ് ആയ സ്വാത്വികര്‍ ആയതു കൊണ്ടും . രണ്ടായാലും ചായ അവര്‍ക്ക് തന്നെ. 

ഇത്രയും പറഞ്ഞത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ചുരുക്കി പറഞ്ഞാല്‍ സവര്‍ണ്ണ മാടമ്പി അനാചാരം , ഫാസിസം , അനാര്‍ക്കി തുടങ്ങിയ ഇല്ലാത്ത മായപൊന്മാന്‍ സന്ദേശങ്ങള്‍/ബിംബങ്ങള്‍ അപ്പാവി ഷാജി കൈലാസിന്റെ പടങ്ങളില്‍ ആരോപിച്ച് അതിനെ തുറന്നു കാട്ടുന്നു എന്ന പേരില്‍ അഞ്ഞടിക്കുന്ന ഇത്തരം ഊളകളുടെ ലക്‌ഷ്യം രണ്ടാണ് .
ഒന്ന് , മറ്റെല്ലാം അനാചാരം ആണ് സ്വന്തം വിശ്വാസം (അത് മതപരമായാലും പാര്‍ട്ടി പരമായാലും )   മാത്രമാണ് ശരി എന്ന് ആരെങ്കിലുമൊക്കെ വിശ്വസിക്കട്ടെ എന്ന ചിന്ത . ഷാജി കൈലാസില്‍ ഇവര്‍ ആരോപിക്കുന്ന നിഗൂഡ അജണ്ട സത്യത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഈ ഊളകളാണ്
രണ്ട്. സ്വന്തം വിശ്വാസത്തിലെ വിശ്വാസക്കുറവ് മറച്ച്  വെയ്ക്കുക. സ്വന്തം അപ്പന്‍ കൊള്ളരുതാത്തവന്‍ ആണെന്ന വിശ്വാസം ഒരുത്തന്റെ മനസ്സില്‍ വന്നാല്‍ അവന്‍ മറ്റുള്ളവരുടെ അപ്പന്മാര്‍ മോശക്കരാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കും.ഉദ്ദേശം സ്വന്തം അപ്പന്റെ മേലുള്ള വിശ്വാസക്കുറവ് മറച്ച് വെയ്ക്കുക .ആ സൈക്കോളജി തന്നെയാണ് ഇത്തരം തൊലിയന്‍ ക്ണാപ്പന്മാരെയും ഭരിക്കുന്നത്‌ .പ്രശനം മാനസികമാണ്.പക്ഷെ ചികിത്സ ഇല്ല. വിവരമുള്ളവര്‍ക്ക് അകെ ചെയ്യാവുന്നത് ഇവന്മാരെ അര്‍ഹിക്കുന്ന അവജ്ഞയോടെ കൈകാര്യം ചെയ്യുക എന്നത് മാത്രമാണ് (തള്ളിക്കളയാം / അവന്മാരുടെ മാനസിക രോഗം തുറന്നു കാണിക്കാം ...അങ്ങനെ പലതുണ്ട് വഴികള്‍  )
അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ
വീണ്ടും സന്ധിക്കും വരെ വണക്കം. 
അറിയാത്തവര്‍ക്കായി :വല്ലപ്പോഴുമൊക്കെ ഈ ബ്ലോഗ്‌ വായിക്കുന്ന ആര്‍ക്കും അറിയാം ,പോസ്റ്റുകളുടെ പേരില്‍ ആര് എന്നെ എങ്ങനെ ബ്രാന്‍ഡ് ചെയ്താലും എനിക്ക് തേങ്ങയാണ് എന്ന്.

Wednesday, August 15, 2012

സ്വാതന്ത്ര്യ ദിനാശംസകള്‍


പാര്‍ട്ടി  ,മതം , ജാതി, സമുദായം , വര്‍ഗ്ഗം എന്നിവയക്ക് വേണ്ടി ജീവിച്ചു മരിക്കാന്‍ (മാത്രമുള്ള) സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇന്നേക്ക് വര്ഷം അറുപത്തിയഞ്ച്. തുറന്ന മനസ്സുകളില്‍  അന്യന്റെ വാക്കുകള്‍ വേദം ആക്കാതെ സ്വന്തന്ത്രമായ മനസ്സും ചിന്തയും ഉള്ളവര്‍ കൂടുതല്‍ ഉണ്ടാകട്ടെ എന്ന് ആശിച്ചു കൊണ്ട്
എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍
എ കെ

Wednesday, July 6, 2011

നീല്‍ തോമ VS പ്രധാനമന്ത്രി എ കെ

"നമസ്കാരം മി പ്രധാനമന്ത്രി "

"എ കെ ജി എന്നാണ് സാധാരണ എല്ലാവരും എന്നെ വിളിക്കുന്നത്‌ "

"ജി ചേര്‍ത്ത് ഞങ്ങള്‍ പത്രക്കാര്‍ ഇപ്പോള്‍ അമൂല്‍ ബേബി ജിയെ മാത്രമേ സംബോധന ചെയ്യു. പത്രത്തിന്‍റെ പോളിസിയാണ് "

"യുവരാജ് അമൂല്‍ ജിയുടെ പബ്ലിസിറ്റിക്കായുള്ള എന്ത് പോളിസിയും ഞാന്‍ സ്വാഗതം ചെയ്യും "

"താങ്കളുടെ ജോബ്‌ ഡിസ്ക്രിപ്ഷനില്‍ ആദ്യത്തെ വ്യവസ്ഥ അതാണ്‌ എന്ന് എനിക്കറിയാം "

"ഉം...ഉം ... നീ വന്ന കാര്യം പറ "

"അഭിമുഖത്തിന് സമയം അനുവദിച്ചിരുന്നു "

"പ്രായം കുറെ ആയില്ലേ അനിയാ . മറവി പിടിച്ച് തുടങ്ങി "

"എന്നാല്‍ പിന്നെ ഇതൊക്കെ വിട്ടിട്ടു വീട്ടില്‍ ഇരിക്കുന്നതല്ലേ നല്ലത് ? കൊച്ചു മക്കളെയും കളിപ്പിച്ച് , പണ്ട് ആളെ പറ്റിക്കാന്‍ എഴുതിയ ഇക്കണോമിക്ക്സ് തരികിടകളുടെ റോയല്‍റ്റിയും വാങ്ങി ..."

"ഡേയ് ...ഞാന്‍ ഒരു പ്രധാനമന്ത്രി അല്ലേഡേ ? കുറച്ച് കൂടെ മാന്യമായിട്ട് ..."

"താങ്കള്‍ മാഡത്തിന്‍റെ അടിപാവാട കഴുകല്‍ , അമൂല്‍ ജിക്ക് ഇങ്ക് കുറുക്കി കൊടുക്ക‍ല്‍ എന്നിവ മുഴുവന്‍ സമയ ജോലികളായി സ്വീകരിച്ചതിനു ശേഷം നാട്ടില്‍ ഇപ്പോള്‍ താങ്കളുടെ അവസ്ഥയും ഹെല്‍മെറ്റ്‌ പിരിവ് ഫുള്‍ ടൈം പണിയാക്കിയ പോലീസിന്‍റെയും അവസ്ഥ ഏതാണ്ട് ഒരു പോലെയാണ് . നോ റെസ്പെക്റ്റ് അറ്റ് ആള്‍"

"അഭിമുഖം തുടങ്ങെടാ !!!"

"ആയിക്കോട്ടെ .ആദ്യമായിട്ട് വ്യക്തിപരമായ ഒരു ചോദ്യം . പണ്ട് താങ്കള്‍ക്ക് ഇന്‍റര്‍നാഷണല്‍ മോഷണ ഫണ്ടിലും ഈ അടിപാവാട കഴുകലും .ഇങ്ക് കുറുക്കലും തന്നെയായിരുന്നോ പണി ?"

"അല്ല. അണ്ടര്‍ സ്കേര്‍ട്ട്‌ വാഷിംഗ് ആന്‍ഡ്‌ ബേബി ഫുഡ്‌ പ്രോസിസ്സസിംഗ് ."

"തൊമ്മിക്കുഞ്ഞ് അമേരിക്കയില്‍ പോയാല്‍ ടോം.കേ. ഞ്ച് ആകുമ്പോലെ അല്ലെ? "

"ഏതാണ്ട്."

"ഇനി നമുക്ക് പ്രധാന വിഷയത്തിലേക്ക് കടക്കാം. അഴിമതി , കള്ളപ്പണ നിരോധന ബില്ലിന്‍റെ പരിധിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെയും കൊണ്ട് വരണം എന്ന ആവശ്യം ഉന്നയിച്ച് നീല്‍ തോമ നടത്തിയ നിരാഹാര സത്യാഗ്രഹത്തെയും , അത് പൊളിച്ചടുക്കി കൊടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെയും കുറിച്ച് താങ്കളുടെ അഭിപ്രായം അറിയാന്‍ ഞങ്ങളുടെ വായനക്കാര്‍ക്ക് ഏറെ താത്പര്യം ഉണ്ട് "

"നീല്‍ തോമ ...കള്ള നാ ...."

"സാര്‍ !!!"

"സോറി ...കള്ള നാണയം . ആരാ ഈ നീല്‍ തോമ എന്ന് നിങ്ങള്‍ ഒന്ന് വിശദമായി അന്വേഷിക്കണം . ഏതോ റബര്‍ കാട്ടില്‍ ഇരുന്ന് തുണ്ട് കഥകളും , കൌതുക വാര്‍ത്തകളും , ഇക്കിളി സാഹിത്യവും അച്ചടിച്ച് വിറ്റ് കോടികള്‍ ഉണ്ടാക്കിയവനാണ് അവന്‍ . അങ്ങനെ ഒരുത്തന് എന്നെ അഴിമതി നിരോധന ബില്ലിന്‍റെ പരിധിയില്‍ കൊണ്ട് വരണം എന്ന ആവശ്യം ഉന്നയിക്കാന്‍ എന്ത് അവകാശം "

"ഈ പറഞ്ഞത് ഒന്നും നിയമം മൂലം നിരോധിച്ചിട്ടുള്ള പണികള്‍ അല്ലല്ലോ സാര്‍ നമ്മള്‍ എല്ലാവരും, അവനനവന് അറിയാവുന്ന പണികള്‍ ചെയ്ത് ജീവിക്കുന്നു . സാറ് അടിപ്പാവാട കഴുകുന്നു , തോമ തുണ്ട് എഴുതുന്നു . പിന്നെ അത്രയല്ലേ ഉള്ളു.വി കേ എന്‍ , ബഷീര്‍ ലെവലില്‍ ഒക്കെ എഴുതണം എന്ന് തോമക്ക് ആഗ്രഹം കലശലായി ഉണ്ട് . പക്ഷേ അവന്‍റെ കൈയ്യില്‍ ഉള്ളതല്ലേ അവനെടുത്ത് പൂശാന്‍ പറ്റു.അവന്‍റെ വി കെ എന്‍ /ബഷീര്‍ ആഗ്രഹം സാറിന് സമര്‍ത്ഥനായ ഒരു ഭരണാധികാരിയായി അറിയപ്പെടണം എന്നുള്ള ആഗ്രഹം പോലെ കണ്ടാല്‍ മതി "

"മാഡത്തിന്‍റെ അടിപാവാട കഴുകുന്നത് ഈ രാജ്യത്തെ ഏറ്റവും മഹത്തരമായ ജോലിയാണ്. അത് കഴിഞ്ഞ പത്തു പതിനഞ്ച് കൊല്ലങ്ങളായി വൃത്തിയായി ചെയ്യുന്ന ഞാന്‍ എവിടെക്കിടക്കുന്നു , വെറും തുണ്ട് സാഹിത്യകാരനായ ലവന്‍ എവിടെ കിടക്കുന്നു"

"ശരി, സമ്മതിച്ചു .പക്ഷേ നീല്‍ തോമ നിയമങ്ങള്‍ ഒന്നും ലംഘിക്കാത്ത കാലത്തോളം , അയാള്‍ എന്ത് ജോലി ചെയുന്നു എന്ന് നോക്കേണ്ട കാര്യമുണ്ടോ. അയാളുടെ ആവശ്യങ്ങള്‍ ന്യായമാണോ എന്ന് മാത്രം നോക്കിയാല്‍ പോരെ ? "

"ന്യായമായ ആവശ്യങ്ങളോ ? അവന്‍റെ ആവശ്യങ്ങള്‍ ശുദ്ധ അനാവശ്യങ്ങളാണ്. തന്ത്രപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിനെ അങ്ങനെ കണ്ട ആപ്പ ഊപ്പ ബില്ലുകളുടെ ഒന്നും പരിധിയില്‍ കൊണ്ട് വരാന്‍ ഒക്കില്ല"

"അപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഈ രാജ്യത്തെ നിയമത്തിന് അതീതമാണ് എന്നാണോ സാര്‍ പറയുന്നത് ? "

"ഈ ജനാധിപത്യ രാജ്യത്തെ പരമോന്നത പദവികളില്‍ ഒന്നല്ലേഡേ പ്രാധാനമന്ത്രി പദം ?"

"അത് കൊണ്ട് അത് നിയമങ്ങള്‍ക്ക് അതീതമാണോ ?"

"എന്നല്ല...പിന്നെ വ്യക്തിപരമായി ഞാന്‍ അഴിമതികള്‍ക്ക് മേലെയല്ലേ ?"

"അഴിമതി കാണിക്കുന്നതില്‍ മേലെയാണെന്നോ ?"

"ഡാ!!!"

"താങ്കളെക്കുറിച്ച് വ്യക്തിപരമായി പറഞ്ഞാല്‍ , ഈ ജനാധിപത്യ രാജ്യത്ത് ഒരു തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാതെ താങ്കള്‍ എങ്ങനെ ഈ പദവിയില്‍ എത്തി എന്ന് ഈ രാജ്യത്തെ തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും അറിയില്ല . ബാക്കി പത്ത് ശതമാനം വിദ്യാഭ്യാസമുള്ള ശുദ്ധ വിവരദോഷികള്‍ മാധ്യമങ്ങള്‍ താങ്കളെ മാര്‍ക്കറ്റ് ചെയ്ത മോഷണ ഫണ്ടിലെ കിടിലം, പത്ത് പി എച് ഡി എടുത്ത ബുദ്ധിജീവി ;ഇതൊക്കെ വിശ്വസിച്ച്,ഹോ എ കെയെ പ്രധാനമന്ത്രിയായി കിട്ടിയത് നമ്മുടെ പുണ്യമാണ് എന്ന മട്ടില്‍ നടക്കുകയാണ് . അത് കൊണ്ട് താങ്കളുടെ വ്യക്തിത്വത്തിന്‍റെ മഹത്ത്വം ഒരുപാട് പൊക്കിപ്പിടിക്കാതിരിക്കുകയാണ് നല്ലത്."

"പക്ഷേ തന്ത്ര പ്രധാന തീരുമാനങ്ങള്‍ ..."

"കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ താങ്കള്‍ എടുത്ത തന്ത്ര പ്രധാന തീരുമാനങ്ങള്‍ ഇന്ധന വില തോന്നിയത് പോലെ കൂട്ടാന്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കി , പല അഴിമതികളും അന്വേഷിക്കാന്‍ ആവശ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉണ്ട വിഴുങ്ങിയത് പോലെ മൌനം പാലിച്ചു ; ഇതൊക്കെയല്ലേ ? ഇനി തന്ത്ര പ്രധാന തീരുമാനങ്ങള്‍ വേറെ എന്തെങ്കിലുമൊക്കെ താങ്കള്‍ ഒളിച്ചിരുന്ന് ആരും അറിയാതെ എടുക്കാറുണ്ട് എന്ന് തന്നെ ഇരിക്കട്ടെ . എങ്കില്‍ ആ ഒരറ്റ കാരണം കൊണ്ട് പ്രധാനമന്ത്രി ഈ രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതനാണോ ?"

"ഒരിക്കലുമല്ല . പക്ഷെ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നീല്‍ തോമ ഒരു ശുദ്ധ അഭാസനാണ് . മാത്രമല്ല പഞ്ച നക്ഷത്ര ഹോട്ടലില്‍ ഉള്ള സൌകര്യങ്ങളെക്കാള്‍ വലിയ സൌകര്യങ്ങള്‍ ഒരുക്കിയാണ് നിരാഹാരം കിടന്നത്. പിന്നെ അവന്‍റെ പിന്നില്‍ പ്രതിപക്ഷത്തിന്‍റെ കറുത്ത കരങ്ങള്‍ ഞാന്‍ കാണുന്നു. രാവണ ഭൂമി മൈതാനത്ത് , അവനെ പൊക്കാന്‍ രാത്രി പോലീസ് കയറിയപ്പോള്‍ ലവന്‍ ഓടി.ഓടുന്നതിനിടെ അവന്‍റെ മുണ്ടഴിഞ്ഞു വീണപ്പോള്‍ അടിയില്‍ കാവി അണ്ടര്‍വെയര്‍ പോലീസുകാര്‍ കണ്ടിരുന്നു ."

"ഈ പറഞ്ഞത് ഒന്നും നീല്‍ തോമ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ സാധുത ഇല്ലതാക്കുന്നില്ലല്ലോ? തോമ അഭാസനാണ് എങ്കില്‍ അവന് കൊള്ളം. നിയമം വല്ലതും ലംഘിച്ചിട്ടുണ്ടെങ്കില്‍ അവനിട്ട് കൊള്ളും. പ്രതിപക്ഷം എന്ന് പറയുന്നത് ഐ എസ് ഐയുടെ ഈ നാട്ടിലെ ബ്രാഞ്ച് അല്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ തന്നെയല്ലേ അവരും ? തോമയുടെ അണ്ടര്‍വെയറിന്‍റെ കളര്‍ എന്തായിരുന്നു എന്നുള്ളതല്ല എന്‍റെ ചോദ്യം. തോമയുടെ പ്രധാന ആവശ്യങ്ങള്‍ രണ്ടാണ്. ഒന്ന് ,വിദേശ ബാങ്കുകളില്‍ ഒളിപ്പിക്കപ്പെട്ട കണക്കില്ലാത്ത കള്ളപ്പണം നമ്മുടെ നാട്ടിലേക്ക് മടക്കി കൊണ്ട് വരിക. രണ്ട് താങ്കളുടെ ഓഫീസ് ഉത്പടെ സകല സര്‍ക്കാര്‍ സംവിധാനങ്ങളെയും അഴിമതി നിരോധന ബില്ലിന്‍റെ പരിധിയില്‍ കൊണ്ട് വരിക. ഈ ആവശ്യങ്ങള്‍ ന്യായമാണോ അല്ലയോ ? എന്‍റെ ചോദ്യം അതാണ്"

"ഒരിക്കലും ന്യായമല്ല "

"എന്ത് കൊണ്ട് എന്ന് കൂടി വിശദമാക്കാമോ ?"

"പൊന്നനിയാ , ഈ ആവശ്യങ്ങള്‍ ഞാന്‍ അംഗീകരിച്ചാല്‍ എന്‍റെ തല വെട്ടി അവര്‍ ഫൂട്ട്ബാള്‍ കളിക്കും "

"ആര് ?"

"എന്‍റെ സഹ മന്ത്രിമാര്‍ മുതല്‍ മാഡം വരെ .പിന്നെ രാജ്യത്തെ വന്‍ തോക്കുകളും "

"അപ്പൊ സാര്‍ പേരിനൊരു പ്രധാനമന്ത്രി .റബര്‍ സ്റ്റാമ്പ്‌ പോലെ .ഭരണം ഒക്കെ അവര് നോക്കിക്കോളും , അല്ലേ ?"

"എഴുന്നേറ്റ് പോടാ അവിടുന്ന് . അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. അവന്‍റെ ഒരു കണ്ടുപിടുത്തം."

Tuesday, July 5, 2011

കോടികളുടെ കഴപ്പ്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും ലക്ഷം കോടിക്ക് മേല്‍ വരുന്ന സ്വത്തുക്കള്‍ കണ്ടെത്തി . ഇനിയും കൂടുതല്‍ കണ്ടെത്താന്‍ സാധ്യതകള്‍ ഏറെ. സകല അവന്മാരും ഇപ്പോള്‍ നിധി എങ്ങനെ സംരക്ഷിക്കാം , അത് കേരളത്തിനു വേണ്ടി ചിലവാക്കണോ അതോ ഇന്ത്യക്ക് മുഴുവന്‍ വേണ്ടി ചിലവാക്കണോ , കമ്പ്ലീറ്റ് രാജാ കുടുമ്പം നാട്ടുകാരെ പറ്റിച്ച് ഉണ്ടാക്കിയ സ്വത്തുക്കളാകും തുടങ്ങിയ ഘോര ചര്‍ച്ചകളിലാണ്. ഇതെല്ലാം കൂടി കേട്ടപ്പോള്‍ എനിക്ക് ചില്ലറ ഡൗട്ട്സ്. അതാണ്‌ ഈ പോസ്റ്റ്. അത് ഒന്നേ രണ്ടേ എന്ന് കുറിച്ച് അങ്ങ് പറഞ്ഞേക്കാം.

1) ഈ ലക്ഷം കോടി രൂപയുടെ നിധി നാട്ടുകാരെ പറ്റിച്ച് തിരുവതാങ്കൂര്‍ രാജ കുടുമ്പം ഇത്രകാലം സൂക്ഷിച്ചിരുന്ന സ്വത്തുക്കളാണെങ്കില്‍ , എന്ത് കൊണ്ട് ഇത്ര കാലം അവരുടെ അധീനത്തില്‍ ഇരുന്ന ക്ഷേത്രത്തിലെ അറകളില്‍ നിന്ന് അവര്‍ അത് മാറ്റിയില്ലേ ? മാറ്റാത്തത് പോട്ടെ , അറകള്‍ പരിശോധിക്കാന്‍ പൊക്കി പിടിച്ച് (ഷെര്‍ലക്കിന്‍റെ ലെന്‍സേ.) അകത്തോട്ടു കയറിയ സാറന്മാര്‍ പറഞ്ഞതനുസരിച്ച് പല അറകളും അനേക വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ് കാണപ്പെട്ടത്. ഇനി രാജ കുടുമ്പമായത് കൊണ്ട് സ്വര്‍ണ്ണ നാണയങ്ങളും രത്നാഭരണങ്ങളും ഒക്കെ അറകള്‍ തുറക്കാതെ മായ വഴി അവരുടെ മുന്നില്‍ എത്തുന്ന സെറ്റപ്പ് വല്ലതും ഉണ്ടാകുമോ ?

2) ഈ സ്വത്തുക്കള്‍ രാജ്യ നന്മക്കു വേണ്ടി ഉപയോഗിക്കണം എന്ന് വാദിക്കുന്ന ഒരു പക്ഷം ആളുകള്‍ ഉണ്ടെന്ന് കേട്ടു.വേണ്ടത് തന്നെ. നാട്ടില്‍ നല്ല റോഡുകളും , എല്ലാ വിധ മികച്ച സൌകര്യങ്ങളും ഉണ്ടാക്കാന്‍ ഈ സ്വത്ത് സഹായകമായാല്‍ , അത് വളരെ നല്ലൊരു കാര്യമാണ്. പക്ഷെ പത്മനാഭന്‍റെ സ്വത്തില്‍ തൊട്ടാല്‍ തൊട്ടവനെ കാച്ചും എന്നാ മട്ടില്‍ ഒരു പക്ഷവും ഉണ്ട് .അവിശ്വാസികള്‍ക്ക്‌
(അന്യമതസ്ഥര്‍) കൂടി വേണ്ടി ചിലവഴിക്കാന്‍ പത്മനാഭന്‍റെ സ്വത്തില്‍ തൊടാന്‍ പാടില്ല എന്നാണത്രേ അവരുടെ പക്ഷം. ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുല എന്ന നിലയ്ക്ക് നാട്ടിലുള്ള ക്രിസ്ത്യന്‍ , മുസ്ലീം ,ദേവാലയങ്ങളുടെ വരുമാനം എല്ലാം ഓഡിറ്റ്‌ ചെയ്ത് , അവിടങ്ങളില്‍ ഒരു കൊല്ലം ലഭിക്കുന്ന വരുമാനം (എന്നാലെ ലക്ഷം കോടിയുടെ ആയിരത്തിലൊന്ന് എങ്കിലും വരൂ) ഈ നാട് നന്നാക്കല്‍ ഫണ്ടിലേക്ക് സംഭാവന ചെയ്ത് മറ്റു മത വിശ്വാസികള്‍ കൂടി ഈ സംരഭത്തില്‍ പങ്കാളികള്‍ ആയാല്‍ സംഗതി 'ജാ' എന്ന് ഇരിക്കും . ഇല്ലേ ?

3)
ഈ ചോദ്യം നിയമത്തില്‍ വിവരമുള്ള ആരെങ്കിലും ഉണ്ടെകില്‍ അവര്‍ക്കാണ് . ഏതോ ഒരു ധാര്‍മിക ബോധമുള്ള പൌരന്‍ സുപ്രീംകോടതി വരെ കയറി ഇറങ്ങിയാണ്‌ ഇപ്പോള്‍ നടക്കുന്ന പരിശോധനക്കുള്ള ഒപ്പിച്ചത് എന്ന് എവിടെയോ വായിച്ചു . സുബ്രഹമണ്യ അയ്യര്‍ക്ക് (ചുമ്മാ ഒരു പേര് പറഞ്ഞതാണ്.ഒര്‍ജിനല്‍ ധര്‍മ്മക്കാരന്‍റെ [ധാര്‍മ്മികം ഇന്‍ മൈ സ്റ്റൈല്‍ ] പേരൊക്കെ ആര് ഓര്‍ക്കുന്നു ) പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ പരിശോധിപ്പിക്കാന്‍ ഉള്ള ഉത്തരവ് കോടതിയില്‍ നിന്നും കിട്ടുമെങ്കില്‍. എന്‍റെ സുഹൃത്ത് തോമസ് കുട്ടിക്ക് വേളാങ്കണ്ണി പള്ളിയുടെയും , ഇബ്രാഹിം കുട്ടിക്ക് അയാള്‍ക്ക് താത്പര്യമുള്ള ഏതെങ്കിലും പള്ളിയുടെയും (കോടതിയെ സമീപിക്കും മുന്‍പ് പള്ളി ചൂണ്ടി കാണിക്കാം എന്ന് ഇബ്രാഹിം കുട്ടി വാക്ക് തന്നിട്ടുണ്ട് ) സ്വത്ത് വിവരങ്ങള്‍ സര്‍ക്കാര്‍ അധകൃതരെ സോറി അധികൃതരെക്കൊണ്ട് പരിശോധിപ്പിക്കാനുള്ള വിധി കിട്ടാന്‍ എന്തെങ്കിലും നിയമ തടസമുണ്ടോ ? അതോ ബൈബിളും , ഖുറാനും വിശദമായി പഠിച്ചതിനു ശേഷമേ അക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളോ? ഞാന്‍ എല്‍ എല്‍ ബി ഫെയില്‍ ആയിരുന്നത് കൊണ്ട് എനിക്ക് ഇക്കാര്യത്തിലെ നിയമം അത്ര പിടുത്തം പോര . ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാല്‍ ഉപകാരം .

ഇനി ഒരല്‍പ്പം നാട്ടുകാര്യങ്ങള്‍ :

ശ്രീ ചിത്തിര തിരുനാള്‍ ബാലരാമാവര്‍മ്മ എന്ന അവസാനത്തെ തിരുവതാങ്കൂര്‍ രാജാവ് , എനിക്ക് ഇഷ്ടമുള്ള ഒരു വ്യക്തിയാണ് . ആ ഇഷ്ടത്തിന് കാരണം , തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഞാന്‍ അനുഭവിക്കുന്ന അത്യാവശ്യം കുഴപ്പമില്ലാത്ത (ബിഫോര്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി-ഒരു കുഴപ്പവും ഇല്ലായിരുന്ന ) റോഡുകള്‍ , വലിയ തട്ടുകേടില്ലാത്ത ജല വിതരണ സംവിധാനം (ഇതു ജപ്പാന്‍ വന്നാലും ഇന്നും തിരോന്തരംകാര്‍ക്ക് അരുവിക്കര ഡാമും അവിടുന്നുള്ള പൈപ്പും തന്നെ ശരണം ) ഒക്കെ ചിത്തിര തിരുനാളിന്‍റെ കാലത്ത് ഉണ്ടാക്കിയതാണ് എന്നുള്ളത് കൊണ്ടാണ് . ജനകീയ പ്രക്ഷോഭം , ബാലെറ്റ് എന്നൊക്കെ പറഞ്ഞു അധികാരത്തില്‍ വന്ന ഒരുത്തനും കഴിഞ്ഞ പത്തറുപത്തിയഞ്ച് വര്‍ഷങ്ങളായി ഇവിടെ സേവനം പോയിട്ട് ജനത്തിനു ഉപകാരപ്രദമായ ഒരു ക്ഷൌരവും ചെയ്തിട്ടില്ല. ചെയ്തിരുന്നെങ്കില്‍ ഇന്ന് കേരളം ഈ കാണുന്ന ദുരിതാവസ്ഥയില്‍ എത്തുമായിരുന്നില്ല. അപ്പോള്‍ പിന്നെ എന്‍റെ നോട്ടത്തില്‍ ,ചിത്തിര തിരുനാള്‍ ഇന്നുള്ള ഖദറും, ചുവപ്പും, കാവിയും , പച്ചയും ഒക്കെക്കൊണ്ട്‌ ലങ്കോട്ടി കെട്ടുന്ന നിരവധി രാജാക്കന്മാരെക്കാള്‍ ഭേദപ്പെട്ട ഭരണാധികാരിയാണ്. ഒരു ക്ണാപ്പന്‍ രാഷ്ട്രീയ കക്ഷിയും പറയാതെ തിരുവനന്തപുരത്തെ വ്യാപാരികള്‍ എല്ലാവരും, ഏക മനസ്സോടെ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചത്‌ ചിത്തിര തിരുനാള്‍ മരിച്ചപ്പോള്‍ മാത്രമാണ് . എല്ലാ ജാതിക്കും അതീതര്‍ എന്ന് നടിച്ച് പഴയ ചതുര്‍വര്‍ണ്യത്തെക്കാള്‍ ഉഗ്ര വിഷമുള്ള ജാതിത്തിരിവ് മനസ്സില്‍ സൂക്ഷിക്കുന്ന ചില ഫ്രാഡുകള്‍ , തിരുവനന്തപുരത്തെ വ്യാപാരികളുടെ പ്രവര്‍ത്തിയെ 'വിട്ടു മാറാത്ത അടിമത്ത മനോഭാവം' എന്നൊക്കെ വിശേപ്പിച്ചേക്കാം . പക്ഷേ ഞാന്‍ അതിനെ കാണുന്നത് , തിരുവനന്തപുരത്ത്കാര്‍ ആ മനുഷ്യന് നല്‍കിയ ആദരവായിട്ടാണ് (വ്യക്തിപരമായി ഞാന്‍ ഇത്തരം നേരത്തെ പറഞ്ഞ ഫ്രാഡ് കാപെറുക്കികളുടെ അഭിപ്രായങ്ങള്‍ക്ക് തെരുവില്‍ കുരയ്ക്കുന്ന നായ്ക്കളുടെ കുരയുടെ വില പോലും , കൊടുക്കാറില്ല. പിന്നെ ഇത് പബ്ലിക്കായി ആര്‍ക്കും അഭിപ്രായം പറയാവുന്ന വേദിയാണ് എന്നുള്ളത് കൊണ്ട് പറഞ്ഞു എന്ന് മാത്രം).

ഇനി ചിത്തിര തിരുനാള്‍ പക്കാ ഫ്രാഡ് ആയിരുന്നു എന്ന് സ്ഥാപിക്കുന്ന, ഏതെങ്കിലും പോച്ചമ്പള്ളി കുട്ടിചാത്തന്‍ എഴുതിയ ചരിത്ര രേഖകള്‍ ആരെങ്കിലും ഹജരാക്കിയാലും എന്‍റെ അഭിപ്രായങ്ങള്‍ മാറാന്‍ സാധ്യതയില്ല .കാരണം അങ്ങേരുടെ ഭരണ കാലത്ത് തിരുവനന്തപുരത്ത് നടന്ന വികസനങ്ങളുടെ നല്ല വശങ്ങള്‍ അനുഭവിക്കുന്നത് എന്‍റെ തലമുറയാണ്. പിന്നെ വ്യക്തിപരമായി ചിത്തിര തിരുനാള്‍ നല്ലവനായാലും , മോശക്കരനായാലും എനിക്ക് ഒന്നുമില്ല താനും.

ഇത്രയും നാട്ടുകാര്യം പറഞ്ഞത് , പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ , ഇപ്പോഴും അവിടെ തന്നെ സുരക്ഷിതമായി ഇരിക്കുന്നതിന് നന്ദി പറയേണ്ടത് (തെണ്ടികള്‍ ജനങ്ങള്‍ അല്ല .ഇനി ആ സ്വത്തുക്കള്‍ കയ്യിട്ടു വരാന്‍ പോകുന്നവര്‍ ) തിരുവതാങ്കൂര്‍ രാജ വംശത്തോട്‌ തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നത് കൊണ്ടാണ് . അമ്പതു കൊല്ലം മുന്‍പ് , അവര്‍ അത് മുഴുവന്‍ അവിടുന്ന് ചുമന്നു മാറ്റിയിരുന്നെങ്കില്‍ , ഇന്ന് നിധി കുഴിക്കാന്‍ ചെന്നവന്‍ തമിഴിലെ മുഖങ്ങളായി , പുതിയ മുഖം പാട്ടും പാടി , മഞ്ചും കഴിച്ചു വന്നേനെ.

പ്രത്യേകം ശ്രദ്ധിക്കുക : ഇനി സമീപ ഭാവിയില്‍ ഉണ്ടാകുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ പുതിയ ഭരണ സമതിയില്‍ (അങ്ങനെ ഒരെണ്ണം ഞാന്‍ മുന്നില്‍ കാണുന്നു ) എനിക്ക് മോശമല്ലാത്ത ഒരു സ്ഥാനവും , ലക്ഷം കോടിയില്‍ കയ്യിട്ടു വാരി നക്കാന്‍ അവസരവും തരുകയാണെങ്കില്‍ , ഈ പറഞ്ഞതൊക്കെ മാറ്റിപ്പറഞ്ഞ് , 'ലക്ഷം കോടി നിരുപാധികം ജന നമയ്ക്ക് വിനയോഗിക്കുക ' എന്ന ബാനര്‍ ഞാന്‍ പിടിക്കും. കണ്ണില്‍ ചോരയില്ലാതെ തന്നെ പിടിക്കും.

Monday, May 2, 2011

ബുഷ്‌ വെറും ശശ് (ശശി ) ?

ബിന്‍ ലാദന്‍ സത്യത്തില്‍ മരിച്ചോ ? അങ്ങേരുടെ മോളെ കെട്ടാന്‍ എനിക്ക് ഉദ്ദേശം ഇല്ലാത്തതിനാലും , അങ്ങേര്‍ എനിക്ക് കടം വാങ്ങിയ ഇനത്തില്‍ കാശൊന്നും തിരികെ തരാന്‍ ഇല്ലാത്തതിനാലും ഒസാമ ജീവിച്ചിരുന്നാലും, മരിച്ചാലും എനിക്കൊന്നുമില്ല . നയന്‍ ഇലവന്‍ എന്ന് പ്രസിദ്ധി (കുപ്രസിദ്ധി എന്നൊന്ന് ഇന്നില്ല . ഈവെന്‍ ബാഡ് പ്രസ്‌ ഈസ്‌ പബ്ളിസിറ്റി എന്ന് മറ്റാരെക്കാളും മലയാളം ബ്ലോഗികളായ നമുക്ക് അറിഞ്ഞൂടെ? ) നേടിയ വേള്‍ഡ് ട്രേഡ് സെന്റര്‍ പൊളിച്ചടുക്കിയ സംഭവം കൊള്ള സങ്കേതത്തില്‍ ഇരുന്നു ആസൂത്രണം ചെയ്ത് നടപ്പാക്കി മുതലക്കുഞ്ഞുങ്ങളെ തലോടി പൊട്ടിച്ചിരിച്ച അന്താരാഷ്ട്ര ജോസ് പ്രകാശ് ആണ് ലാദന്‍ എന്ന് അമേരിക്ക പറഞ്ഞ അറിവേ അങ്ങേരെക്കുറിച്ച് എനിക്കുള്ളൂ.

ആ ജോസ് പ്രകാശിനെ ഒതുക്കാന്‍ അഫ്ഗാനിസ്ഥാന്‍ എന്ന പൊന്നാപുരം കോട്ട നിരപ്പാകിയ ജോര്‍ജ് ബുഷ്‌ (രണ്ടാമന്‍) എനിക്ക് ഇന്ന് രാവിലെ വരെ ' ഊരിയ വാളിത്‌ ചോരയില്‍ മുക്കി ചരിത്രമെഴുതും ഞാന്‍' എന്ന പാട്ട് പാടി മിനിക്കുപണികളുള്ള പിങ്ക് ടീ ഷര്‍ട്ടുമിട്ട് കുതിരപ്പുറത്ത് പോകുന്ന പ്രേം നസീര്‍ ആയിരുന്നു . പക്ഷെ യഥാര്‍ത്ഥത്തില്‍ ഒസാമ ഇന്ന് വടിയായെങ്കില്‍ , അത് ഒരുമാതിരി നസീര്‍ വെട്ടിപ്പിടിച്ച (എണ്ണ പൈപ്പ് ലൈന്‍ പണികള്‍ വരെ ആരംഭിച്ച) കോട്ടയില്‍ ഒടുക്കം കുതിരവട്ടം പപ്പു കയറി മെയിന്‍ വില്ലനെ കൊന്ന പരിപാടി ആയിപ്പോയി .

പപ്പു ഇവിടെ വേറെയാരുമല്ല . ശ്രീമാന്‍ ‌ ബാരക് ഒബാമ തന്നെ .

ഒബാമ ചേട്ടന്‍ റീ ഇലക്ഷന്‍ ക്യാംപെയിന്‍ തുടങ്ങിയതിന്റെ തിട്ടടുത്ത ദിവസങ്ങളില്‍ തന്നെ ലാദന്‍ ചേട്ടന്റെ പരിപ്പ് എടുത്തത് വെറും യാദൃശ്ചികമാണ് എന്ന് ലോകം വിശ്വസിക്കും. ആരും വിശ്വസിച്ചില്ലെങ്കിലും കേരളത്തിലുള്ള ബുദ്ധിമാന്മാര്‍ എങ്കിലും വിശ്വസിക്കും. അച്ചു മാമ നിരാഹാരം കിടന്നത് കൊണ്ടും, ഇടത് കണാപ്പന്മാര്‍ ഹര്‍ത്താല്‍ നടത്തിയത് കൊണ്ടുമാണ് സ്റ്റോക്ക്ഹോം കണ്‍വെന്‍ഷ നില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് എന്ന് നെഞ്ചും വിരിച്ചു നിന്ന് പറയുന്ന മിടുക്കന്മാര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് . അടുത്ത പത്തു കൊല്ലത്തേക്ക്‌ കൂടി ലോകത്ത് നിരോധിച്ച വിഷം ഇന്ത്യയില്‍ തുടര്‍ന്നും ഉപയോഗിക്കും എന്നതും ഇവന്മാരുടെ വിജയം തന്നെയാണല്ലോ . പോട്ടെ , വിഷയം ലാദന്‍ ആന്‍ഡ്‌ ബുഷ്‌ ബ്രാക്കറ്റില്‍ ഒബാമയും ആണല്ലോ .

ഒസാമയെ കീച്ചിയ ഒബാമ എന്ന നിലയില്‍ ചിലപ്പോള്‍ അടുത്ത ഇലക്ഷനില്‍ ഒബാമ തൂത്തുവാരി ജയിച്ചേക്കാം. ജയിക്കട്ടെ എന്ന് തന്നെ ആശംസിക്കുന്നു. പക്ഷെ ലാദന്റെ ശവത്തിന്റെ തലക്കല്‍ 'ഇത് ബുഷ്‌ അണ്ണന് വേണ്ടി' എന്നൊരു തലക്കല്ല് (പേള്‍ ഹാര്‍ബര്‍ സിനിമാ ലൈന്‍ ) എന്ന തലക്കല് എങ്കിലും വെയ്ക്കുമോ ? ഇല്ലെങ്കില്‍ ബുഷ്‌ വെറും ശശ് അല്ലെങ്കില്‍ ശശി ആയി പോകില്ലേ ? മോശമല്ലേ അത്? കണ്ടാല്‍ മന്ദബുദ്ധിയാണെങ്കിലും പാവമല്ലേ ബുഷ്‌ ?

ലാദന്‍ തട്ടി പോയെങ്കില്‍ , ഇനി അമേരിക്കക്ക് ലോകത്തിനു മുന്നില്‍ ചൂണ്ടിക്കാണിക്കാന്‍ പുതിയ വില്ലന്മാര്‍ വേണ്ടേ ? അടുത്തത്‌ ഇനി ഇറാനും , കൊറിയയും തന്നെയാണോ ?

Tuesday, April 26, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍

1) സംസ്ഥാന മുഖ്യന്‍ ഒന്‍പത് മുതല്‍ അഞ്ചു വരെ അലാറം വെച്ച് പട്ടിണി കിടന്നത് കൊണ്ട് ഒരു ഫലവും ഉണ്ടാകാന്‍ പോകുന്നില്ല . അടുത്തു കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് അണ്ണാ ഹസാരെയുടെ സമരത്തിന് ശക്തമായ (നീട്ടി ...ഈണത്തില്‍ സംഗതികളോടെ തന്നെ ) പിന്തുണച്ച മുഖ്യന്‍ അണ്ണാ ചെയ്തത് പോലെ മരണം വരെ നിരാഹാരം ഒന്ന് പരീക്ഷിച്ചു നോക്കുന്നത് നന്നായിരിക്കും . (ശീലമില്ലാത്ത കാര്യങ്ങള്‍ ചെയ്തു ഒടുക്കം തടി വെടക്കായാല്‍ എന്നെ പറയരുത് ,പ്ലീസ് )

2) പിന്നെ പാര്‍ട്ടി അണികള്‍ക്ക് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപരോധിക്കാം . ഡല്‍ഹിയിലേക്ക് എ കെ ജി സെന്റെറില്‍ നിന്നുമൊരു പ്രതിഷേധ പദയാത്ര നടത്താം . (പദയാത്ര തന്നെ വേണം .അല്ലെങ്കില്‍ തന്നെ കേന്ദ്ര തലപ്പാവ് സിങ്ങും ടീമും പെട്രോളിന് വീണ്ടും വില കൂട്ടാന്‍ പ്ലാനിടുകയാണ് .വാഹന ജാഥ നടത്തി മുടിക്കരുത് ) . വല്ല സിനിമാ താരങ്ങളെയും കരിങ്കൊടി പൊക്കി കാണിക്കാന്‍ മാത്രം പോരല്ലോ വീര്യം

പ്രതിപക്ഷ നേതാവിനെ ഞാന്‍ കുറ്റമൊന്നും പറയില്ല .രണ്ട് വാക്ക് സംസാരിക്കുമ്പോള്‍ ഒരു ബക്കറ്റ് വിയര്‍പ്പ് ഒഴിക്കേണ്ടി വരുന്ന അവസ്ഥയാണ് പാവത്തിന് ഇപ്പോള്‍ . എന്‍ഡോസള്‍ഫാന്‍ കൊടിയ വിഷമാണ് .അത് തലമുറകളെ തന്നെ ഒരു പക്ഷെ ഇല്ലാതാക്കും .അത് നിരോധിക്കുന്ന കാര്യത്തില്‍ തുറന്നു കാണിക്കുന്ന (ക്ഷമിക്കണം ,തുറന്ന സമീപനം സ്വീകരിക്കുന്ന എന്ന് വായിക്കുക) പ്രധാനകൃഷിക്രിക്കറ്റ് ആക്കിയ മന്ത്രിമാര്‍ അങ്ങേരെ കണ്ണുരുട്ടി കാണിക്കുമ്പോള്‍ പാവം എന്ത് ചെയ്യാന്‍ . അല്ലെങ്കില്‍ ധീരമായി പോട്ട് പുല്ല് എന്ന് കരുതി അവന്മാരെ എതിരിടണം.അപ്പൊ പിന്നെ മനപ്പായസം കണ്ട മുഖ്യമന്ത്രി കസേര പ്രതികരിക്കു എന്ന് അലമുറയിടുന്ന ഫൂള്‍സിന്റെ കുടുമ്പത്ത് നിന്ന് കൊണ്ട് കൊടുക്കുമോ .ആ സിമ്പതിയുടെ പുറത്തു പ്രതി പക്ഷനും , കൊണാപ്പ് സി സി നേതാവിനും ഈ വിഷയത്തില്‍ ചെയ്യാനുള്ള ചില കാര്യങ്ങളുടെ ടിപ്സ് കൂടി ഞാന്‍ ഇവിടെ ചേര്‍ക്കുന്നു

3)കേന്ദ്ര നിലപാട് ന്യായികരിക്കണമെങ്കില്‍ അടുത്ത തവണ യുവരാജാവ് കേരളം കാണാന്‍ വരുമ്പോള്‍ കുടിക്കാന്‍ കൊടുക്കുന്ന കരിക്കില്‍ എന്‍ഡോസള്‍ഫാന്‍ കലക്കി അങ്ങേരെക്കൊണ്ട് കുടിപ്പിക്കുക . കുടിച്ചു തീരും വരെ അങ്ങേര്‍ വിവരം അറിയരുത് . യുവരാജാവ് ആ കരിക്ക് കുടിച്ചു കഴിഞ്ഞാല്‍ ഉടന്‍ 'കാണുവിന്‍ ജങ്ങളെ. നമ്മുടെ ധീരനായ യുവരാജാവ് എന്‍ഡോസള്‍ഫാന്‍ കലര്‍ന്ന കരിക്ക് കുടിച്ചിട്ടും കട്ടക്ക് നില്‍ക്കുന്നു.ഇതില്‍ നിന്നും മുഖ്യമന്ത്രി പറയുന്നതൊക്കെ കള്ളമാണ് എന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ലേ ?' എന്ന് ചോദിക്കാം .ഇനി കരിക്ക് കുടിച്ച യുവരാജാവ് കട്ടക്ക് നില്‍ക്കാതെ കട്ടപ്പുറത്ത് ആയെന്നിരിക്കട്ടെ . അപ്പോള്‍ ജനങ്ങളോട് പറയേണ്ടത് ' നിരോധിക്കണം , നിരോധിക്കണം എന്ന തുറന്ന സമീപനത്തില്‍ യാതൊരു പുരോഗതിയും ഇതുവരെ കൊണ്ടുവരാന്‍ കേന്ദ്രജീമാര്‍ക്ക് സാധിക്കാത്തതില്‍ മനം നൊന്ത് യുവരാജാവിതാ എന്‍ഡോസള്‍ഫാന്‍ അടിച്ച് തന്നെ വടിയായിരിക്കുന്നു ' . ഒന്ന് ചെയ്തു നോക്ക് . സഹതാപ വോട്ടുകളുടെ റാലി ആയിരിക്കും പിന്നെ നടക്കുന്നത് .ഇനി യുവരാജാവിനെ സമയത്ത് കിട്ടിയിലെങ്കില്‍ മുഖ്യമന്ത്രി കസേരക്ക് അവകാശം ഉന്നയിക്കാന്‍ ചാന്‍സുള്ള ആളുകളിലും ഈ പരീക്ഷണം ആകാം . അങ്കവും കാണാം , താളിയും ഒടിക്കാം ,മാക്കത്തിന്റെ നീരാട്ടും കാണാം .

4) അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഉപവാസത്തിന് ബദലായി പാര്‍ട്ടി നേതാക്കളുടെ ഒരു തീറ്റി മത്സരം സംഘടിപ്പിക്കുക . എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന് അപേക്ഷിച്ച് (കേന്ദ്രത്തില്‍ നമ്മുടെ ദൈവങ്ങള്‍ ഇരിക്കുമ്പോള്‍ ആവശ്യപ്പെടാന്‍ വകുപ്പില്ല ) രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ പ്രതിപക്ഷ നേതാക്കള്‍ നടത്തുന്ന ധീരമായ തീറ്റി സമരം . നേതാക്കന്മാരും,അണികളും ആരും പ്രസ്തുത കര്‍മ്മത്തില്‍ മോശക്കാര്‍ അല്ലാത്തതിനാല്‍ സംഭവം ഇരമ്പും.

ബാക്കിയുള്ളത് കേരളത്തിലെ ജനങ്ങളാണ് . അവരോട് ഒരു മണ്ണും പറഞ്ഞിട്ട് കാര്യമില്ല . രാജ്യത്തിന്റെ തലപ്പത്തിരിക്കുന്ന തൊരപ്പന്‍ ഒരു വകയ്ക്കും കൊള്ളാത്തവനാണ് എന്ന് കാരണ സഹിതം പറയുമ്പോള്‍ അയാളുടെ പി എച് ഡി എടുത്തു വെച്ചോണ്ട് നടക്കുന്ന പിണ്ണാക്ക്മാടന്മാര്‍ ഈ നാട്ടില്‍ ഉള്ള കാലം , ഇങ്ങനെയൊക്കെ തന്നയെ വരൂ . ആധുനിക ഭാരതത്തിന്റെ പിതാവ് , ലിബറല്‍ എകോണമിയുടെ രേതസ്സ് എന്നൊക്കെ ഓരോ കണാപ്പന്മാരെ വാഴ്ത്തിപ്പാടിയിട്ട് ഒടുക്കം അവന്മാര്‍ പി എച് ഡി തുറന്ന് കാണിക്കുമ്പോഴും അതിനെ എതിര്‍ക്കുന്നവരോട് 'അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇന്നും അമ്പാസിഡര്‍ കാറേ ഉണ്ടാകു . ബെന്‍സ് വരില്ലായിരുന്നു ' എന്ന് പറയാന്‍ ആളുള്ള നാടാണ് ഇത്. മഹാന്റെ കൊണപതിയാരം കാരണം ബെന്‍സില്‍ ഒഴിക്കാനുള്ള ഇന്ധനത്തിന് ഇന്ന് പഴയ അമ്പാസിഡര്‍ കാറിനേക്കാള്‍ വില കൊടുക്കണം എന്ന് ഒരുത്തനും മിണ്ടില്ല .പകരം അയാളുടെ ബിരുദങ്ങളുടെ പട്ടിക പ്രസ്സിദ്ധീകരിക്കാന്‍ നടക്കും.

കുറച്ചു നാള്‍ മുന്‍പ് ക്യാനഡയില്‍ നിന്നോ, അമേരിക്കയില്‍ നിന്നോ വേറെ ഒരു അവതാരത്തിനെ ഐക്യരാഷ്ട്ര സഭയില്‍ പഴയ തൂപ്പുകാരനോ, അണ്ടര്‍ സെക്രട്ടറിയോ , ഓവര്‍ സെക്രട്ടറിയോ മറ്റോ ആയിരുന്നു എന്ന് കൊട്ടിഘോഷിച്ച് തിരുവനന്തപുരത്ത് കെട്ടി ഇറക്കിയപ്പോഴും ഞാന്‍ പറഞ്ഞിരുന്നു , ഗൂഗിള്‍ മാപ്പില്‍ പോലും തിരുവനന്തപുരം കണ്ടില്ലത്ത അങ്ങേര്‍ ഒന്നുമിവിടെ മറിക്കാന്‍ പോകുന്നില്ല എന്ന്. ഉടനെ അങ്ങേരുടെ ജനന സര്‍ട്ടിഫിക്കറ്റ് മുതല്‍ ഡിഗ്രികളുടെ താമ്ര പത്രങ്ങള്‍ വരെ എടുത്തു മേല്‍പ്പറഞ്ഞ മന്ദബുദ്ധികള്‍ ഘോഷയാത്ര നടത്തി . എന്നിട്ടോ? കൊച്ചിക്ക്‌ ഒരു ഐ പി എല്‍ ടീം ഉണ്ടാക്കി സ്വന്തം പണി കളഞ്ഞു എന്നല്ലാതെ അങ്ങേരെക്കൊണ്ട് ഇന്നോളം തിരുവനന്തപുരത്തിന് എന്തെങ്കിലും പ്രയോജനം ഉണ്ടായി എന്ന് അങ്ങേര്‍ പോലും പറയില്ല .

അങ്ങനെയുള്ള ജനങ്ങള്‍ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ നാളെ ഇവന്മാര്‍ എല്ലാം കൂടി അറ്റം ബോംബ്‌ ഇട്ടാലും അവരെ ന്യായികരിക്കാന്‍ ആളുകള്‍ കാണും. അത് തന്നെയാണ് ഈ ശവംതീനി കഴുകന്മാരുടെ ഏറ്റവും വലിയ ബലവും

എന്ത് പി എച് ഡി എടുത്താലും , ചെയ്യുന്ന ജോലിയോട് (മന്ത്രിപദം , ജനസേവനം ഇതെല്ലാം എന്‍റെ കണക്കില്‍ ജോലി തന്നെ ) ആത്മാര്‍ഥതയും , നട്ടെല്ലിന് ഉറപ്പും , രാജ്യത്തോട് ഒരല്‍പ്പം കൂറുമില്ലാതെ കാസര്‍ഗോഡ് ഒരു ഗ്രാമത്തെ വെച്ചു മാത്രം എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സാധിക്കില്ല എന്ന് പറയുന്ന അവന്മാരെയും അതിന് താളം പിടിക്കുന്ന തലപ്പാവ് സിങ്ങുകളെയും (ഒന്നുകില്‍ കഴിവുകേട് അല്ലെങ്കില്‍ കൈക്കൂലി ) എനിക്ക് തരിമ്പും ബഹുമാനമില്ല എന്ന് മാത്രമല്ല പുച്ഛവുമാണ് .


പിന്‍കുറിപ്പ് : മുഖ്യനും പടയും കാട്ടുന്ന റിയാലിറ്റി ഷോയോടും എനിക്ക് മതിപ്പ് തീരെ ഇല്ല. നിരോധിച്ച ഒരു വസ്തു സംസ്ഥാനത്ത് ഉപയോഗിക്കുന്നതിനെ ശക്തമായി സ്വന്തം നിയമ സംവിധാനം ഉപയോഗിച്ച് ചെറുക്കാന്‍ കഴിവില്ലാത്ത ടീമുകളും ഒരു പോലെ കണക്കാണ് .

ഒന്ന് കൂടി : കേന്ദ്രം പ്രോത്സാഹിപ്പിക്കുന്ന ഒന്ന് സംസ്ഥാനത്തിന് പൂര്‍ണ്ണമായും നിരോധിക്കാന്‍ സാധിക്കുമോ എന്ന നിയമവശം ഇവിടെ പ്രസക്തമാണ് . അങ്ങനെ നേരിട്ട് സാധിക്കില്ല എങ്കില്‍ കോടതികളെ സമീപിക്കണം അല്ലെങ്കില്‍ അതിനുള്ള നിയമഭേദഗതികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം. കാരണം , അന്നന്നുള്ള അന്നം തേടി വിര്‍പ്പ് ഒഴുക്കുന്ന സാധാരണക്കാരന്റെ ജീവന് എന്ന് നമ്മുടെ നാട്ടില്‍ പ്രധാനമന്ത്രിയുടെയും , മുഖ്യമന്ത്രിയുടെയും ജീവനുകളെക്കാള്‍ വില വരുന്നോ അന്നേ ശരിക്കും നമ്മള്‍ സ്വതന്ത്രരാകു


യന്ഗ് സൂപ്പര്‍സ്റ്റാറിന്റെ രഹസ്യവിവാഹം ചട്ട വിരുദ്ധം

തമോഗര്‍ത്തം സിനിമാ വാരികയുടെ വായനക്കാര്‍ അവശ്യ സാധനങ്ങളുടെയും ,പെട്രോളിന്റെയും വില കൂടിയതും , സള്‍ഫാന്‍ മുതല്‍ സല്‍ഫൂരിക്ക് ആസിഡ് വരെ അവന്റെയൊക്കെ മാത്രമല്ല വരുന്ന പത്തു തലമുറകളുടെ അണ്ണാക്കില്‍ ഒഴിക്കാന്‍ ,പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ ആവതില്ലാത്ത ചില കാപെറുക്കികള്‍ പാളത്താറും , തലപ്പാവും മുറുക്കി നില്‍ക്കുന്നതും ഒക്കെ മറന്ന് ആകാംഷയോടെ കാത്തിരുന്നത് ഈ ഒരു അഭിമുഖത്തിന് വേണ്ടിയായിരുന്നല്ലോ . അത് കൊണ്ട് കേരളത്തിലെ മൂന്നു കോടിയില്‍ ഒന്ന് കുറഞ്ഞ ( ഈ ഞാന്‍ ) വിഡ്ഢികളെ എല്ലാം വീണ്ടും വിഡ്ഢികളാക്കി ,മാധ്യമങ്ങളെ എല്ലാം വെറും ഊ ഊ....ഊശിയാക്കി ഇന്നലെ രഹസ്യമായി വിവാഹിതനായ യന്ഗ് സുപ്പര്‍സ്റ്റാര്‍ എ കെയുമായുള്ള അഭിമുഖം നിങ്ങള്‍ വായിനോക്കികള്‍ക്കായി ദാണ്ടേ കിടക്കുന്നു . എ കെയെ അഭിമുഖം ചെയ്തത് ഞങ്ങളുടെ പ്രത്യേകം ലേഖകന്‍ ഒറ്റക്കാട്ടില്‍ പന്നി എന്ന ഒപിയാണ് എന്ന് പ്രത്യേകം ഓര്‍ക്കണം

ഒപി : ഇന്നലെ വിവാഹിതനായ താങ്കള്‍ക്ക് ആശംസകള്‍ അറിയിക്കണം എന്നുണ്ട് .പക്ഷെ വിവാഹത്തിന്റെ കാര്യം ഞങ്ങള്‍ മാധ്യമങ്ങളെ അറിയിക്കത്തത് പോട്ടെ , ഞങ്ങള്‍ സംഗതികള്‍ മണത്തറിഞ്ഞു എത്തിയപ്പോള്‍ ആ ഏരിയയില്‍ ഞങ്ങളെ കയറ്റിയതുമില്ല. അതിന് താങ്കള്‍ സമാധാനം പറഞ്ഞിട്ട് മതി ആശംസകള്‍ എന്നാണു ഞങ്ങളുടെ കൂട്ടായ തീരുമാനം

എ കെ :ആശംസ നീ ബാങ്കിലിട്ടോ. നിന്നെയൊന്നും ക്ഷണിക്കാത്തത് മനപൂര്‍വ്വമാണ്. കാലാകാലത്ത് എന്റെ വിവാഹം പല അവളന്മാരുടെയും കൂടെ നീയൊക്കെ നടത്തിയിട്ടുണ്ടല്ലോ ? അത് പോലെ ഇനിയും പല ഭാവനകളും വിരിയിക്കാന്‍ നിനക്കൊക്കെ ഒരു അവസരമാകട്ടെ എന്ന് ഞാനും കരുതി

ഒപി : ഏതാനം ആഴ്ചകള്‍ക്ക് മുന്‍പ് ഞങ്ങള്‍ മാധ്യമങ്ങള്‍ വളരെയധികം കഷ്ടപ്പെട്ട് ,ബുദ്ധിമുട്ടി നിങ്ങള്‍ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകയുമായി പ്രണയത്തിലാണ് എന്ന് കണ്ട്പിടിച്ചിരുന്നു .പക്ഷെ അന്ന് നിങ്ങളും ,നിങ്ങളുടെ വേണ്ടപ്പെട്ടവരും ആ വാര്‍ത്ത നിഷേധിച്ചിരുന്നു . ഇന്നലെ നിങ്ങള്‍ വിവാഹം ചെയ്തത് അതെ മാധ്യമ പ്രവര്‍ത്തകയെ . കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം വിഡ്ഢികളാക്കുന്ന പരിപാടിയല്ലേ ഇത് ?"

എ കെ : സംശയമെന്ത് ? അത് തന്നെ . മലയാള സിനിമയുടെ സുപ്പര്‍ ഏട്ടനും ,മെഗാ
ഇക്കയും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാസക്കണക്കിന് മരിച്ചീനി ടൌണ്‍ , ത്രിബിള്‍സ് , ഓഗസ്റ്റ്‌ മുപ്പത്തിയഞ്ച്, ക്രിസ്റ്റീനാ സിസ്റ്റെര്സ് എന്നൊക്കെ പറഞ്ഞു പടം കാണാന്‍ ഇടിച്ചു കയറുന്ന ഇവിടുത്തെ ജനങ്ങളെ കഴുതകള്‍ ആക്കുകയല്ലേ? ഭാവിയില്‍ ഞാന്‍ അവരുടെ സ്ഥാനത്തു എത്തുമ്പോള്‍ ജനങ്ങളെ ആസ്സാക്കുന്ന ഈ പരിപാടി വൃത്തിയായി ചെയ്യാനുള്ള ഒരു പരിശീലനമാണ് ഇതെന്ന് കരുതിയാല്‍മതി . 'ഞങ്ങള്‍ തലക്കകത്ത് ആള്‍ താമസമില്ലത്തവന്മാരാണ് .പ്ലീസ് ഞങ്ങളെ ഒന്ന് വിഡ്ഢികള്‍ എന്ന് വിളിക്കു' എന്ന് മുന്നില്‍ വന്നു കെഞ്ചുന്നവന്മാരെ പിന്നെ എന്ത് ചെയ്യണം ?

ഒപി : എന്നാലും ഈ വിവരം ജനങ്ങളെ അറിയിക്കാനുള്ള ഞങ്ങളുടെ അവകാശത്തെയും , അതു അറിയാനുള്ള അവരുടെ ആക്രാന്തത്തെയും അല്ലെ നിങ്ങള്‍ വെല്ലു വിളിച്ചത് ?

എ കെ : സ്വന്തം വീട്ടിലെ അടുപ്പ് പുകയാന്‍ പാണ്ടിനാട്ടിലെ ലോറി വരണം . ഡീസല്‍ വില കൂടിയത് കൊണ്ട് ആ വരുന്ന അരിക്കും വില കൂടും.ഇതൊന്നും അറിയണ്ടാ . ഞാന്‍ വിവാഹം കഴിച്ചോ? എനിക്ക് വേറെ ആരെങ്കിലുമായി സെറ്റ്അപ്പ്‌ ഉണ്ടോ ?ഇതൊക്കെയല്ലേ മലയാളിയെ ഇന്ന് അലട്ടുന്ന പ്രശ്നങ്ങള്‍ ? അങ്ങനെയുള്ളവന്മാര്‍ ഇങ്ങനെയൊക്കെ കാര്യങ്ങള്‍ അറിഞ്ഞാല്‍ മതി

ഒപി :നിങ്ങള്‍ക്ക് ഈ താരസ്ഥാനം കല്‍പ്പിച്ചു തന്നത് ജനങ്ങള്‍ അല്ലെ ? അവരോടു നിങ്ങള്‍ക്ക് ചില ഉത്തരവാദിത്വങ്ങള്‍ ഇല്ലേ ?

എ കെ : താരസ്ഥാനം കല്‍പ്പിച്ചു തന്നവര്‍ക്ക് എന്റെ സിനിമകള്‍ എന്നിറങ്ങുന്നു ,അവ നല്ലതോ ചീത്തയോ,ഇതൊക്കെ അറിഞ്ഞാല്‍ പോരെ ? എന്റെ കല്യാണം എന്ന് , എന്റെ ശാന്തി മുഹൂര്‍ത്തം എന്ന് ,ഇതെല്ലാം അറിഞ്ഞിട്ട് അവന്മാര്‍ക്ക് എന്ത് ഗുണം ?

ഒപി : സെലിബ്രിറ്റികള്‍ അങ്ങനെ സ്വകാര്യതയ്ക്ക് വാശി പിടിക്കാമോ ?

എ കെ :പറ്റുന്നത് പോലെയൊക്കെ ചെയ്യാം. ബാക്കി മണം പിടിച്ച് ജനങ്ങളെ അറിയിക്കാന്‍ നീയൊക്കെ ഉണ്ടല്ലോ

ഒപി : ഈ താര ജാഡ നല്ലതിനല്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ . നിങ്ങളുടെ വിവാഹ വാര്‍ത്ത അതീവ രഹസ്യമാക്കി വെച്ചത് നേരത്തെ വിവരമറിഞ്ഞാല്‍ മാധ്യമങ്ങളും , ഫാന്‍സും ഇരമ്പിക്കയറി സംഗതി അലമ്പാക്കും എന്നാ അഹങ്കാര ചിന്തയില്‍ നിന്നുമാണ് എന്ന് ഞങ്ങള്‍ എഴുത്തും .ജനം നിങ്ങളെ പരിഹസിച്ചു ചിരിക്കും

എ കെ : ആയിക്കോട്ടെ .ഇപ്പൊ ഇങ്ങനെ വിവാഹം നടന്നിട്ട് കൂടി ഇന്റെര്‍നെറ്റിലും ,നിന്റെയൊക്കെ ഓണ്‍ലൈന്‍ എഡിഷനുകളിലും എച്ചില്‍ പൊതി കിട്ടിയ കൊടിച്ചി പ്പട്ടികളുടെ മട്ടിലാണ് എല്ലാവനും കടിപിടി കൂടുന്നത് . അപ്പോള്‍ ഈ വാര്‍ത്ത നേരത്തെ അറിഞ്ഞിരുന്നുവെങ്കിലോ?

ഒപി : എന്തായാലും നിങ്ങള്‍ സമ്പൂര്‍ണ്ണ അഹങ്കാരിയാണ് എന്ന് നാളെ ഞാന്‍ ഞങ്ങളുടെ പത്രത്തില്‍ എഴുതും

എ കെ : നീ ഞൊട്ടും .നിനക്ക് ശമ്പളം തരുന്ന മുതലാളിക്ക് ഈ സിനിമാ വരികയും,പത്രവും മാത്രമല്ലാ ഉള്ളത് . വനിതാ മാസികയും ,മറ്റു പ്രസ്സിദ്ധീകരണങ്ങള്‍ ഒക്കെയില്ലേ ? അതില്‍ വിശേഷാല്‍ പതിപ്പുകളില്‍ ഞാനും ഭാര്യയും കസവുമുണ്ടും , സെറ്റും അണിഞ്ഞു നില്‍ക്കുന്ന പടങ്ങള്‍,ഞങ്ങളുടെ പ്രണയദിനങ്ങളുടെ ഓര്‍മ്മകുറിപ്പുകള്‍ ,കുടുമ്പജീവിതം ഇതൊക്കെ കാണ്ഡം കാണ്ഡമായി അച്ചടിച്ച് കഴുതകള്‍ക്ക് വിറ്റ് ആ തെണ്ടിക്ക് കാശുണ്ടാക്കാന്‍ ഉള്ളതാ .അത് കൊണ്ട് മാക്സിമം നീ നാളത്തെ പത്രത്തില്‍ എന്റെ ഒരു വിവാഹ ഫോട്ടോ കൊടുക്കും , വാരികയില്‍ ഒരു അര പേജ് അഭിമുഖവും. എഴുന്നേറ്റ് പോടാ അവിടുന്ന്. പോകുന്ന വഴി ഗേറ്റില്‍ സെക്യൂരിറ്റിയുടെ കയ്യില്‍ നിന്നും നിങ്ങള്‍ മാധ്യമ കണാപ്പന്‍മാര്‍ക്ക് നാളെ പ്രധാന പേജില്‍ കൊടുക്കാനുള്ള എന്റെ വിവാഹ ഫോട്ടോയും വാങ്ങിച്ചോ

Sunday, April 17, 2011

അണ്ണാ ,ജനാധിപത്യം.- അച്ചുവിന്റെ സ്വന്തം കാവ്യം

മഹാരാജാവ് ഭരതന്‍ രാജ്യത്തിന്‌ ഭാരതം എന്ന പേര് ദാനം ചെയ്യാന്‍ പോകുന്നു എന്ന തീരുമാനം എടുക്കുന്ന കാര്യത്തില്‍ അഫസല്‍ ഗുരുവിനെ തൂക്കണോ വേണ്ടയോ എന്ന് കണ്ണ് ബള്‍ബ് ആയ പ്രതിഭാ പാട്ടിലിനെ പോലെ വാഴുന്ന കാലം .കണ്‍ഫ്യൂഷന്‍ കൂടി കൂടി ഭരതന്‍ എന്ന സ്വന്തം പേര് രാജാവ് കണ്‍ഫ്യൂഷ്യസ് എന്ന് മാറ്റി ഗസ്സറ്റില്‍ ഇടും എന്ന ഘട്ടമായപ്പോള്‍ കൊട്ടാരത്തിലെ ആസ്മാദികള്‍ കക്ഷിക്ക് വിദഗ്ദോപദേശം നല്‍കാന്‍ പാങ്ങുള്ള ആരെങ്കിലും ഭൂമിയില്‍ ഉണ്ടോ എന്ന് മനോരമയില്‍ പരസ്യം കൊടുത്തു. കാലം സാമ്പത്തിക മാന്ദ്യത്തിന്റെ കാലവും കൂടി ആയിരുന്നതിനാല്‍ പരസ്യത്തിനു മറുപടിയായി ബംഗ്ലൂരിലെ ഐ ടി പ്രൊഫഷനല്‍ , ദുബായിലെ കണ്‍സ്ട്രക്ഷന്‍ ഇഞ്ചിനിയര്‍ എന്നിവര്‍ തുടങ്ങി താന്‍ ദുര്‍ബലന്‍ അല്ല എന്ന് തെളിയിക്കുന്ന ഡോക്റ്റര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം റാം രാജ്യത്തെ പ്രധാനമന്ത്രിയുടെ വരെ അപേക്ഷകള്‍ കൊട്ടാരത്തില്‍ കുമിഞ്ഞ്‌ കൂടി .

ഇത് ഒരു നടക്കു പോകില്ല എന്ന് തോന്നിയപ്പോള്‍ കൊട്ടാരം പ്രധാനമന്ത്രി ചീഫ് സെക്രട്ടറിയുമായി കൂടി ആലോചിക്കുന്നു . എന്ത് കാര്യങ്ങളും പടച്ചവനു മേലെ വരെ തീര്‍പ്പാകാന്‍ കഴിവുള്ള ഒരു മിടുക്കനെയാണ് ഇപ്പോള്‍ ആവശ്യം എന്ന് ചീഫ് സെക്രട്ടറി പറയുന്നു . അത്തരത്തില്‍ ഒരാള്‍ മുംബൈ അധോലോകത്ത് ഉണ്ടെന്നും അയാളുടെ അധോലോകത്തെ ഓമനപ്പേര് ഷേ-ഷേര്‍ അല്ലെങ്കില്‍ പുപ്പുലി എന്നാണെന്നും ചീഫ് സെക്രട്ടറി പറയുമ്പോള്‍ പ്രധാനമന്ത്രിയുടെ മനോസ്ക്രീനില്‍ ആളിക്കത്തുന്ന തീയുടെ ഇടയില്‍ നിന്നും വായുവില്‍ കരണം മറിഞ്ഞ് വെടി വെയ്ക്കുന്ന (തോക്ക് കൊണ്ട് , സത്യം !!!) കോട്ട് സ്യൂട്ട് ധാരിയായ എ കെയുടെ രൂപം തെളിയുന്നു . എ കെയുടെ ഫാന്‍സ്‌ അസോസിയേഷന്‍ വക പാലഭിഷേകം,കയ്യടി , പുഷ്പ വൃഷ്ടി , ആര്‍പ്പുവിളി , കഥകളി ,ക്യാബറേ .

ചീഫ് സെക്രട്ടറി നേരിട്ട് വിളിച്ചു പറയുമ്പോള്‍ പോടാ പുല്ലേ എന്ന് പറയുന്ന എ കെ ഒടുവില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നിന്നും ബാരക്ക് ഒബാമ വിളിച്ച് ശുപാര്‍ശ ചെയ്യുമ്പോള്‍ ദൌത്യം ഏറ്റെടുക്കാം എന്ന് സമ്മതിക്കുന്നു .

സ്വിച് സ്പാന്‍ ടു വിമാനത്താവളം

തന്നെ സ്വീകരിക്കാന്‍ കൊട്ടാരത്തില്‍ നിന്നും വന്ന എസ ക്ലാസ് ബെന്‍സ് ,തനിക്കു സഞ്ചരിക്കാന്‍ മിനിമം മെയ്‌ബാ അല്ലെങ്കില്‍ റോള്‍സ് എങ്കിലും വേണം എന്ന് പറഞ്ഞു എ കെ മടക്കി അയക്കുന്നു. രണ്ടും സംഘടിപ്പിക്കാന്‍ തത്കാലം നിവൃത്തിയില്ല എന്ന് കൊട്ടാരത്തില്‍ നിന്നും മറുപടി ലഭിക്കുമ്പോള്‍ ഒരു പെട്ടി ഓട്ടോയില്‍ ലിഫ്റ്റ്‌ അടിച്ച് എ കെ കൊട്ടാരത്തില്‍ എത്തുന്നു .

ഒന്നര കോടി രൂപ കൈക്കൂലി വാങ്ങി , ഇരുപത്തിയഞ്ച് ലക്ഷം ചീഫ് സെക്രട്ടറിക്ക് കമ്മീഷന്‍ കൊടുത്തിട്ട് എ കെ പ്രത്യേകം തയാറാക്കിയ കൌണ്സിലിംഗ് മുറിയില്‍ അയാളെ കാത്തിരിക്കുന്ന ഭരത മഹാരാജാവിനെ കാണാന്‍ പോകുന്നു

മുറിയില്‍ മഹാരാജാവ് ഇരിക്കുന്നു .ഭാവം ചിന്താ ഡോട്ട് കോം .താടിക്ക് കൈ,വിദൂരതയിലേക്ക് എറിഞ്ഞു കളഞ്ഞ കണ്ണുകള്‍

എ കെ : ഗുഡ് മോര്‍ണിംഗ് മി.മഹാരാജ്

മ.രാ :(ചിന്തയില്‍ നിന്നും പൊടുന്നനെ ചന്തയില്‍ എത്തിയ ഭാവത്തില്‍ )വന്ദനം മഹാരാജാവേ എന്ന് പറയെടാ

എ കെ :നിങ്ങള്‍ പഠിച്ചിട്ടുള്ള ശാസ്ത്രങ്ങളില്‍ ഒക്കെ അതാവാം വിധി .ബട്ട് ,ഞാന്‍ പിന്തുടരുന്നത് മലയാള ചലച്ചിത്ര സംഹിതയാണ്. അതനുസരിച്ച് നായകന്റെ മുന്നില്‍ ദൈവം വന്നാലും നായകന്‍ മി.ദൈവം എന്നേ സംബോധന ചെയ്യു . ഡാ ദൈവമേ എന്ന് വിളിക്കാത്തത് ജസ്റ്റ് ഒരു സൌജന്യം മാത്രം. ദൈവം നായകന്റെ ദോസ്താണ് എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഫാന്‍സ്‌ സഹിക്കും.ഇല്ലെങ്കില്‍ കലിപ്പാണ്‌

മ രാ : നീയാണ് ഈ കഥയില്‍ നായകന്‍ എന്ന് ആര് തീരുമാനിച്ചു ?

എ കെ : ഞാന്‍ എഴുതുന്ന കഥയില്‍ പിന്നെ അമീര്‍ ഖാനെ നായകനാക്കണോ ?

മ രാ : നീ മലയാളം സിനിമ കാണുന്നവന്‍ അല്ലെ ? പറഞ്ഞിട്ട് കാര്യമില്ല . ഇപ്പൊ വന്ന കാര്യം പറ .ഈ രാജ്യത്തിന്‌ ഞാന്‍ എന്റെ പേര് കൊടുക്കണോ വേണ്ടേ ?

എ കെ : സ്വന്തം പേരിനോട് നിങ്ങള്‍ക്ക് അത്ര വിരോധം ഉണ്ടെങ്കില്‍ ചുമ്മാ കൊടുക്കണം ?

മ രാ : അതെന്ത് അങ്ങനെ ?

എ കെ : ഭാവിയില്‍ രാജ ഭരണം പോയി ജനാധിപത്യം ഈ രാജ്യത്ത് വരും എന്ന് തെരിയുമാ ?

മ രാ : ജോതിഷന്‍ ഹോറോസ്കോപ്പ് പ്രൊഫഷനല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആ വിവരം കണ്ടു പിടിച്ചിട്ടുണ്ട് . ജനാധിപത്യത്തിലെ ഭരണാധികാരികള്‍ കാട്ടുകള്ളന്മാര്‍ , വിവരദോഷികള്‍ എന്നീ വര്‍ഗ്ഗങ്ങളുടെ സങ്കരം ആയതിനാല്‍ നമ്മുടെ പേര് നാറും എന്നാണോ നീ ഉദ്ദേശിച്ചത് ? പക്ഷെ നല്ലവരായ ജനങ്ങള്‍ നമ്മെ എന്നും സ്നേഹത്തോടെ ഓര്‍ക്കില്ലേ ?

എ കെ : ജനങ്ങള്‍ അല്ലെ ?ഒവ്വാ.

മ രാ : അതെന്ത് ?

എ കെ : ഭരണാധികാരികള്‍ ഫ്രാഡുകള്‍ ആകുന്നത്‌ ജനങ്ങള്‍ നട്ടെല്ല് ഇല്ലാതാകുമ്പോള്‍ ആണെന്ന് കേട്ടിട്ടില്ലേ ?

മ രാ :ഇപ്പൊ കേട്ടു .അപ്പോള്‍ നമ്മുടെ രാജ്യത്തെ ഭാവി ജനങ്ങള്‍ കഴുപ്പണം കെട്ടവന്മാര്‍ ആകും എന്നാണോ നീ പറയുന്നത് ?

എ കെ : ഏതാണ്ട് അങ്ങനെ തന്നെ

മ രാ : നീ ചുമ്മാ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു എന്‍റെ മനസ്സ് വിഷമിപ്പിക്കതാടെ

എ കെ : തെളിവ് തരാം

മ രാ : എന്ത് തെളിവ് ?

എ കെ : മനോ സ്ക്രീനില്‍ അവതാര്‍ ത്രീഡിയില്‍ ചില ഭാവി കാഴ്ചകള്‍ കാട്ടിത്തരാം . എന്നിട്ട് തീരുമാനിക്ക് ?

മ രാ : ഓ കെ .

ഫസ്റ്റ് സീന്‍ .

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രാജാവിന്റെ പേര് വെടക്കാക്കുന്ന രാജ്യത്തിന്റെ തെക്കേ മൂലയിലുള്ള ഒരു ഇട്ടാവട്ടം സംസ്ഥാനത്ത് ജനാധിപത്യം നല്‍കിയ അവകാശമായ വോട്ടു കുത്താന്‍ വന്ന ചലച്ചിത്ര നടി മേട ചൂടില്‍ കത്തി കരിഞ്ഞു വോട്ടു ചെയ്യാന്‍ വരി പിടിച്ചു നില്‍ക്കുന്ന ജങ്ങളെ പുല്ലു പോലെ അവഗണിച്ച് പോളിംഗ് ബൂത്തിലേക്ക് കയറി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതും , സുരേഷ് ഗോപി മോഡലില്‍ ക്ഷുഭിത യൌവനത്തിന്റെ പ്രതീകമായ ഒരു ചെറുപ്പക്കാരന്‍ അതിനെ ചോദ്യം ചെയ്യുന്നതും , നടി വോട്ടു ചെയ്യാതെ പിന്‍വാങ്ങുന്നതും , പിന്നെ വൈകുന്നേരം വന്നു മര്യാദക്ക് വരിയില്‍ നിന്ന് തന്നെ വോട്ടു ചെയ്യുന്നതും സ്ക്രീനില്‍ മിന്നി മറഞ്ഞു . ഇതര മാധ്യമങ്ങള്‍ ആ വാര്‍ത്ത ആഘോഷമാക്കുന്നതും രാജാവ് കണ്ടു

മ രാ : ഹോ കണ്ടിട്ട് കുളിര് കോരുന്നു . ഇത്രയും പ്രതിബദ്ധതയും , പ്രതികരണ ശേഷിയും ഉള്ള ജനങ്ങളെയാണോടാ നീ വകയ്ക്കു കൊളളാത്തവന്മാര്‍ എന്ന് പറഞ്ഞത് ?

എ കെ : അനിയാ സോറി രാജാവേ നില്‍. അടുത്ത സീനും കൂടി ഒന്ന് കണ്ടു നോക്ക് .

സീന്‍ ടൂ

സിനിമാ നടിയെ ജനം ജനാധിപത്യ മര്യാദയുടെ അ ആ ഇ ഈ പഠിപ്പിച്ച അതെ ദിവസം തന്നെ ജനങ്ങള്‍ തിരഞ്ഞടുത്ത് കൊമ്പത് പ്രതിഷ്ഠിച്ച സംസ്ഥാന മുഖ്യമന്ത്രി വോട്ടു ചെയ്യാന്‍ എത്തുന്ന രംഗം സ്ക്രീനില്‍ . പോളിംഗ് ബൂത്തിന്റെ നൂറു മീറ്റര്‍ ചുറ്റളവില്‍ കനത്ത പോലീസ് വലയം , വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്ന ജീവികളുടെ വായില്‍ നാക്കുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്ന രീതിയില്‍ അവരെ കടന്ന് പുല്ലു പോലെ വോട്ടു ചെയ്തു മടങ്ങുന്ന മുഖ്യന്‍. ജനങ്ങള്‍ വാ കൈ പൊത്തി നില്‍ക്കുന്നതെ ഉള്ളു. ആകാശത്തേക്ക് ഫോക്സ് ചെയ്ത നിലയില്‍ മാധ്യമങ്ങള്‍ .

കട്ട് ടു...

അതെ സംസ്ഥാനത്തെ മറ്റൊരു പോളിങ്ങ് ബൂത്തില്‍ ചോദിക്കാനും പറയാനും അരുമില്ലാത്തത് പോലെ പത്തു പതിനഞ്ച് നിമിഷങ്ങള്‍ ക്യൂ നിന്ന് വോട്ടു കുത്തി മടങ്ങുന്ന രാജ്യത്തിന്റെ പ്രതിരോധ മന്ത്രി


മ രാ : എന്തോന്നടെ ഇത് ?
എ കെ : അത്ഭുതപെടേണ്ട . ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാധ്യമ ഗുരുക്കള്‍ ജനങ്ങളെ പറഞ്ഞു പഠിപ്പിച്ച് വെച്ചിരിക്കുന്നത് സിനിമാ നടിയെ അത്യാവശ്യം നിങ്ങള്‍ക്ക് മര്യാദ പഠിപ്പിക്കാം പക്ഷെ മുഖ്യനെ താണ് വണങ്ങിയില്ലെങ്കില്‍ തട്ട് കിട്ടും എന്നാണ്.


മ രാ : അപ്പോള്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനങ്ങള്‍ എന്ന് പറയുന്ന ജീവികള്‍ക്ക് സ്വന്തമായ അഭിപ്രായം എന്നൊന്നില്ലേഡേ ?

എ കെ :
എവിടെ ? സ്വന്തമായ ചിന്തകളില്‍ നിന്നും ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അവനൊക്കെ എവിടെ എത്തും? മാധ്യമങ്ങള്‍ , ചാനലുകള്‍ ഇതൊക്കെ പറയുന്നത് കേട്ട് അതില്‍ അവര്‍ക്ക് സൌകര്യപ്രദമായ ഒരു പക്ഷം പിടിക്കും.എന്നിട്ട് ഘോര ഘോരം പ്രസംഗിക്കും . പക്ഷെ തടിക്ക് തട്ട് കിട്ടും എന്ന ചെറിയ സംശയം തോന്നുന്ന കാര്യങ്ങള്‍ അവന്മാര്‍ കണ്ടില്ലാ എന്ന് കൂളായി നടിച്ചുകളയും . അത് എന്ത് വലിയ പോക്രിത്തരമായാലും . ഉദാഹരണത്തിന് സിനിമാ നടിക്ക് കൊടുക്കുന്ന പ്രത്യേക പരിഗണന ചോദ്യം ചെയ്ത യുവാവിനെ കയ്യടിച്ചു പ്രോസ്ത്സാഹിപ്പിക്കുന്നവര്‍ തന്നെ മുഖ്യന്റെ ചെയ്തിയെ ആരും എതിര്‍ക്കാത്തതിനെപ്പറ്റി ഒരക്ഷരം മിണ്ടില്ല .


മ രാ : നല്ല ബെസ്റ്റ് നാട് .

എ കെ : തീര്‍ന്നില്ല . ഈ ജാനാധിപത്യം എന്ന ഇട്ടാപ്പിനെ തന്നെ ചില ഡിമാന്‍ണ്ട് അനുസരിച്ച് ഡാഡിയെ
മാറ്റുന്നവര്‍ അവന്മാരുടെ സൗകര്യം പോലെ വളച്ചു ഒടിക്കുകയും ചെയ്യും


മ രാ : ഫോര്‍ എക്സാമ്പിള്‍ ?

എ കെ : ഭാവി പ്രജകള്‍ അഴിമതിക്കെതിരെ നിരാഹാരം കിടക്കുന്ന ഒരു
മൂപ്പീന്നിനെ എടുത്ത് ഉടുത്തു കളയും . അങ്ങേര്‍ ചെയ്യുന്ന കുറ്റം ജനാധിപത്യ രീതിയില്‍ അതേ രാജ്യത്ത് തന്നെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ എന്തെങ്കിലും കാര്യത്തിന് ഒന്ന് അഭിനന്ദിക്കുന്നതിന്റെ പേരില്‍ . അത്ര തന്നെ . അതും പോരാഞ്ഞ് ഇതേ അവന്മാര്‍ തന്നെ ജനാധിപത്യം സിനിമാ തരാങ്ങള്‍ക്ക് ഇതൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനുള്ള അവകാശം നല്‍കുന്നുണ്ട് എന്ന് ആക്രോശിക്കും . അതും അവരെ കുറെ തലക്ക് വെളിവില്ലാത്തവന്മാര്‍ ഏതോ നടിയെ എതിര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി എന്നാ പേരില്‍ എന്തോ പൊക്കി കാണിച്ചു എന്ന പേരില്‍ .

മ രാ : നിറുത്തഡേ. കൂടുതല്‍ കേള്‍ക്കാനുള്ള പാങ്ങ് എനിക്കില്ല . ഇവനൊക്കെ എന്ത് ഇങ്ങനെ ?


എ കെ : ചെറുപ്പത്തിലെ മുതല്‍ മിക്കതിനെയും വീട്ടുകാരും , ബന്ധുക്കളും , ചുറ്റുമുള്ളവന്മാരും പറഞ്ഞ് പഠിപ്പിക്കുന്നത്‌ ഭൂരിപക്ഷം നിശബ്ദം സഹിക്കുന്ന തെറ്റുകള്‍ക്ക് എതിരെ ശബ്ദിച്ചാല്‍ നീ ഒറ്റപ്പെടും, തടി വെടക്കാകും എന്നൊക്കെയാണ് ."

മ രാ : ഡേ , നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ നമ്മുടെ രാജ്യത്തിനെ വെള്ളക്കാര്‍ പിടിച്ചടക്കും എന്നും, നാനൂറു വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിന് ശേഷമേ ഒടുക്കം രാജ്യം അവിടുത്തെ പ്രജകള്‍ക്കു പൂര്‍ണ്ണമായും തിരിച്ചു കിട്ടുകയുള്ളൂ എന്നും ജോതിഷി പറഞ്ഞു . ഇങ്ങനെയുള്ളവന്മാര്‍ ആണ് നാട്ടുകാര്‍ എങ്കില്‍ , വല്ലതും നടക്കുമോടെ ?

എ കെ : പല ടൈപ്പ് വെള്ളക്കാര്‍ മാറി മാറി വരുമ്പോള്‍ മുതല്‍ അവന്മാര്‍ കളഞ്ഞിട്ടു പോകുന്ന കാലഘട്ടം വരെ നട്ടെല്ലുള്ള കുറച്ചു ആളുകള്‍ എങ്കിലും നാട്ടില്‍ ബാക്കി കാണും. അത് കഴിഞ്ഞു ഒരു അറുപത് എഴുപത് കൊല്ലങ്ങള്‍ക്കുള്ളില്‍ അങ്ങേയുടെ ജന വിഭാഗം ഏതാണ്ട് പൂര്‍ണ്ണമായും നട്ടെല്ല് ഇല്ലാത്ത ജീവജാലമായി പരിണമിക്കും .

മ രാ : എന്തൊക്കെയായാലും എനിക്ക് ഈ രാജ്യത്തിന്‌ എന്‍റെ പേര് കൊടുത്തേ പറ്റു.

എ കെ : എന്നാല്‍ നേരെ പോയി ഫോറിനില്‍ നിന്ന് നാല് ഡിഗ്രിയും പിന്നെ ഐക്യ രാഷ്ട്ര സഭയില്‍ വല്ല തൂപ്പ് പണിയോ അല്ലെങ്കില്‍ ഐ എം എഫില്‍ ഗുമസ്ത പണിയോ ഒപ്പിച്ചോ . അങ്ങനെ ഉള്ളവന്മാരെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭരത പ്രജക്കള്‍ക്ക് മുട്ടന്‍ ബഹുമാനമാണ് . അല്ലാതെ സ്വന്തം രാജ്യത്തെ നല്ല രാജാവ് എന്നൊക്കെ പറഞ്ഞാല്‍ അവന്മാര്‍ ചിലപ്പോള്‍ പുറംകാലിന് തൊഴിക്കും

മ രാ : ഐക്യരാഷ്ട്ര സഭാ , ഐ എം എഫ് , ഇതൊക്കെ നിലവില്‍ വരാന്‍ യുഗങ്ങള്‍ പലതു പോകണമെഡേ

എ കെ : അപ്പൊ രാജാവിന്‍റെ പേര് കോഞ്ഞാട്ടയാകും . അത് മൂന്നു തരം